പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട്, ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു
Reporter: News Desk 14-Jul-2022
2,361
Share:
പട്ന: അഥർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ
എന്നിവരാണ് അറസ്റ്റിലായത്. പട്നയിലെ ഫുൽവാരി ഷെരീഫ് മേഖലയിൽ തീവ്രവാദി സംഘം
പ്രവർത്തിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന്, പോലീസും കേന്ദ്ര
ഏജൻസികളും നടത്തിയ റെയ്ഡിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.2047 ൽ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനാണ് പിടിയിലായ തീവ്രവാദികൾ
ഉൾപ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതെന്നും ജൂലായ് 12 ന് പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ, അദ്ദേഹത്തെ ലക്ഷ്യം വച്ച് ഭീകരാക്രമണം നടത്താൻ സംഘം ഗൂഢാലോചന നടത്തിയതായും
പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായവർ ഝാർഖണ്ഡിലെ വിരമിച്ച പോലീസ് ഓഫീസർ
മുഹമ്മദ് ജലാവുദ്ദീൻ, അഥർ പർവേസ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് പി.എഫ്.ഐയുമായി
ബന്ധമുണ്ട്. ജല്ലാവുദ്ദീൻ നേരത്തെ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ്
ഇന്ത്യയുമായി (സിമി) ബന്ധപ്പെട്ടിരുന്നു,’
ഫുൽവാരി ഷെരീഫ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മനീഷ്
കുമാർ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് 15 ദിവസം മുമ്പ് ഫുൽവാരി
ഷെരീഫിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർക്ക് പരിശീലനം നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള വഴികൾ ആസൂത്രണം
ചെയ്യാൻ തീവ്രവാദികൾ ജൂലൈ 6, 7 തീയതികളിൽ യോഗങ്ങൾ നടത്തിയതായും പോലീസ് അറിയിച്ചു.ഭീകരരെന്ന് സംശയിക്കുന്നവരുടെ
ഫുൽവാരി ഷെരീഫിലെ ഓഫീസിൽ ബിഹാർ പോലീസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ, ‘2047 ഇന്ത്യ ടുവേർഡ് റൂൾ ഓഫ് ഇസ്ലാമിക് ഇന്ത്യ’ എന്ന കുറ്റകരമായ രേഖകൾ പോലീസ്
കണ്ടെത്തി. ഇവരിൽ നിന്ന് 25 പി.എഫ്.ഐലഘുലേഖകളും പോലീസ് കണ്ടെടുത്തു. കേരളം,
പശ്ചിമ ബംഗാൾ,
ഉത്തർപ്രദേശ്,
തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്ന്, തീവ്രവാദ പരിശീലനം
നേടുന്നതിനായി എത്തിയവരാണ് ഇവിടം സന്ദർശിച്ച യുവാക്കളിൽ ഭൂരിഭാഗവും എന്ന്
അന്വേഷണത്തിൽ കണ്ടെത്തി.
പത്തനംതിട്ട ഗവി മൂഴിയാറിന് സമീപം മണ്ണിടിച്ചിൽ - ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വലിയ തോതിലുള്ള മണ്ണിടിച്ചിൽ അല്ലെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നതിന് തടസ്സം നേരിട്ടിട്ടുണ്ട്.
കെ.എം. ആനന്ദൻ നിര്യാതനായി - സംസ്ക്കാരം, 20/05/2024 രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂക്ഷകൾ തുടങ്ങുകയും ഉച്ചക്ക് 12 മണിയോടെ സഭാ സെമിത്തേരിയിൽ അവസാനിക്കുകയും ചെയ്യും.
ഭരണഘടനാ ബഞ്ചിന്റെ വിധി മറ്റ് ബഞ്ചുകള്‍ക്കും ബാധകം : സുപ്രീം കോടതി - മിച്ചം വന്ന ഭൂമി വില്പന നടത്താനോ ആദ്യത്തെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനോ പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നായിരുന്നു അന്നത്തെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ഏറ്റെടുത്ത ഭൂമിയില്‍ പഞ്ചായത്തുകള്‍ക്ക് ഉടമസ്ഥാവകാശമില്ലെന്നും നിയന്ത്രണാധികാരം മാത്രമാണുള്ളതെന്നും പൊതു ആവശ്യത്തിന് ഉപയോ
പ്രാതലിന് ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് മുട്ട - ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് : എപ്പോഴും പോഷകഗുണങ്ങൾ അധികമുള്ള ഭക്ഷണമായിരിക്കണം പ്രാതലിൽ കഴിക്കേണ്ടത് : പ്രാതലിന് ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് മുട്ട : അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
ബോചെ ടീ ലക്കി ഡ്രോ ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ് - ബോചെയുടെ ഓൺലൈൻ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലിൽ ലോട്ടറി ഡറക്ടറേറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാൽ തന്റെ കമ്പനി സെയിൽസ് പ്രൊമോഷനെന്ന നിലയിൽ മാത്രമാണ് സമ്മാനക്കൂപ്പൺ നൽകുന്നതെന്നാണ് ബോബിയുടെ പ്രതികരണം.
ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ - ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥികൾ ദുർഗന്ധം വന്നതിനെത്തുടർന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
ഡ്രൈവിംഗ് പരിഷ്കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു
ഡ്രൈവിംഗ് പരിഷ്കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു
ഡ്രൈവിംഗ് പരിഷ്കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു