കാലിൽ ഞരമ്പ് മാറി മുറിച്ചതിനാൽ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ദുരിതത്തിൽ

വയനാട് പേര്യ 36 ടവർ കുന്നിലെ ഊരാച്ചേരി ഹാശിം (38) ആണ് വലത് കാൽ ശസ്ത്രകിയക്കിടെ ഡോക്ടർമാരുടെ പിഴവിൽ ചലനശേഷി നഷ്ടപ്പെട്ട് ദുരിതം പേറുന്നത്. വലതുകാലിലെ വെരിക്കോസ് വെയിൻ രോഗത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഹാശിമിനെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

തൊട്ടടുത്ത ദിവസം വലത് കാലിന് മൂന്ന് ഡോക്ടർമാർ ചേർന്ന് സർജറി നടത്തി. രാത്രിയോടെ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി തവണ വേദനസംഹാരി ഇഞ്ചക്ഷൻ നൽകിയെങ്കിലും വേദന കുറഞ്ഞില്ല. നാലാം തീയതി രാവിലെ സർജറി വിഭാഗത്തിലെ ഡോക്ടർ പരിശോധന നടത്തുകയും കാലിലെ കെട്ട് അഴിച്ചു മാറ്റുകയും അടിയന്തരമായി ഹാശിമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഹാശിമിനെ കോഴിക്കോട് എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. തുടർ പരിശോധനയിലാണ് മാനന്തവാടി മെഡിക്കൽ കോളജിൽ നടത്തിയ വലത് കാലിലെ ശസ്ത്രക്രിയയിൽ വൻ പിഴവാണ് വരുത്തിവെച്ചത് എന്ന് കണ്ടെത്തിയത്.

വലത് കാലിലെ വെരിക്കോസ് വെയിൻ ബാധിച്ച ഞരമ്പിന് പകരം ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഞരമ്പാണ് എടുത്ത് മാറ്റിയതെന്ന് പരിശോധനയിൽ മനസ്സിലായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് രണ്ട് സർജറി നടത്തിയിട്ടും യാതൊരു മാറ്റവുമില്ലാത്തതിനാൽ ഫെബ്രുവരി 20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ഒമ്പത് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ചികിത്സാ ചെലവുകൾ നാട്ടുകാരും ഡോക്ടർമാരും ചേർന്നാണ് വഹിച്ചത്. ജൂൺ രണ്ടിന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും ഒരു മാസം ചികിത്സ തേടിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. നാല് ആശുപത്രികളിലായി അഞ്ച് മാസത്തിലേറെ ചികിത്സ തേടുകയും കാലിന് പന്ത്രണ്ട് ശസ്‌ത്രക്രിയകൾ നടത്തിയെങ്കിലും മുട്ടിന് താഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിലാണുള്ളത്.

പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകനായ ഹാഷിം വയറിംഗ് ജോലി ചെയ്താണ് ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. പിതാവ് അബ്ദുല്ലയും മാതാവ് മറിയവും ഭാര്യ സാബിറയും മക്കളായ പ്ലസ്ടു വിദ്യാർഥിനി ഹസന ഷെറിൻ, അഞ്ചാം ക്ലാസ്സ് വിദ്യാർഥി ബിശറുൽ ഹാഫി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഹാശിമാണ്. 12 സെന്റ്ഭൂമിയിൽ വീട് നിർമിച്ച വകയിൽ ഏഴ് ലക്ഷം രൂപ കടബാധ്യതക്കാരനാണ്. കൊല്ലം ദി സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റർപോസ്റ്റിലേക്ക് പി എസ് സി നടത്തിയ പരീക്ഷയിൽ അഞ്ചാം റാങ്കുകാരനാണ് ഹാശിം. എന്നാൽ സർജറിയെ തുടർന്ന് വലത് കാലിന്റെ മുട്ടിന് താഴെ ചലനശേഷി നഷ്ടപ്പെട്ടതോടെ ഈ ജോലി ലഭിക്കാൻ സാധ്യതയും കുറവാണ്. നഷ്ടപരിഹാരവും, ഒരു ജോലിയും നൽകണമെന്ന് കാണിച്ച് ഹാശിം മുഖ്യമന്ത്രി, ഗവർണർ, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, കലക്ടർ, ഡി എം ഒ, മെഡിക്കൽ കോളജ് സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

RELATED STORIES

  • തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി - 15 ഗ്രാം തൂക്കമുള്ള കിരീടമാണ് കാണാതായത്. സംഭവത്തിൽ കൊച്ചിൻ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസർ ചുമതല ഏറ്റെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിരീടം കാണാനില്ല എന്ന് വ്യക്തമായത്.

    വന്ദേഭാരതില്‍ മാത്രം പിഴയിനത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ഈടാക്കിയത് ഏകദേശം 15 ലക്ഷം രൂപ - വന്ദേ ഭാരതില്‍ വിളമ്പുന്ന ഭക്ഷണം വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതെന്നും വിവരാവകാശ ലേഖകള്‍ വ്യക്തമാക്കുന്നു. റെയില്‍ മദദ് ആപ്പില്‍ മാത്രം 2024 ജൂലൈ മുതല്‍ 2025 ഏപ്രില്‍ വരെ ദക്ഷിണ റെയില്‍വേക്കു കീഴിലുള്ള 6 വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച് 319 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും രേഖകള്‍ തെളിയിക്കുന്നു. ഭക്ഷണം മാത്രമല്ല പാത്രങ്ങള്‍ വരെ വൃത്തി ഹീനമാണ്. കൊച്ചിയിലെ ബേസ് കിച്ചന്‍ പരിശോധിച്ച റെയില്‍വേ ഉദ്യോഗസ്ഥ സംഘവും ഗുരുതരമായ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൃത്തിയുള്ള പാത്രങ്ങളിലല്ല ഭക്ഷണം പാചകം ചെയ്തിരുന്നത്.

    ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും - കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്.ഒരാഴ്ച കൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ആണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുടിശ്ശികയില്‍ ഒരു ഗഡു കൂടിയാണ് ഇനി ശേഷിക്കുന്നത്.

    പി.ഡി.തോമസ് നിര്യാതനായി - കൊച്ചുകിഴക്കേതിൽ കുഞ്ഞമ്മ തോമസ്. മക്കൾ: പാസ്റ്റർ അലക്സാണ്ടർ തോമസ് (ഐപിസി പ്രെയർ സെൻ്റർ, തിരുവല്ല), പാസ്റ്റർ അനിയൻകുഞ്ഞ് (ഡൽഹി), അന്നമ്മ തോമസ്, ബിനു തോമസ്, അനിത തോമസ്. മരുമക്കൾ: സൂസൻ പി.ജോൺ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), റീജാ ജോയി, ഗീവർഗീസ് ജോൺ (റിട്ട. ബിഎസ്എഫ്), ബീനാ ജോർജ് (ഏഴംകുളം

    വെള്ളത്തിൽ വീണ് വിദ്യാർത്ഥി മരണമടഞ്ഞു - കുറ്റൂർ പഞ്ചായത്തിലെ തിരുവാമനപുരം തോട്ടിലെ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണാണ് മരിച്ചത്. ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ജെറോം. പിതാവ് സാബു ചർച്ച് ഓഫ് ഗോഡ് തിരുവല്ല ടൗൺ സഭാംഗവും തിരുവല്ല സെന്റർ സെക്രട്ടറിയുമാണ്. സംസ്കാരം

    പാസ്റ്റർ ടി.സി. കോശി മണിമല നിര്യാതനായി - ഔദ്യോഗിക ജോലി കഴിഞ്ഞു സുവിശേഷ പ്രവർത്തനത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ചില വർഷങ്ങളായി ശാരീരിക ബലഹീനതയെ തുടർന്ന് ഭവനത്തിൽ മക്കളോടെപ്പം കഴിയുകയായിരുന്നു. ദുഃഖിതരായ കുടും ബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ .....

    പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി - ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റും.

    ഇടുക്കി അണക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 17 വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികൾ മരിച്ചു - അണക്കര ചെല്ലാര്‍കോവില്‍ ഗാന്ധിനഗറിന് സമീപം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെയായിരുന്നു സംഭവം. ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരായ കുട്ടികള്‍ റോഡിലേക്ക് തെറിച്ച് വീണു. ഉടന്‍തന്നെ ഇരുവരെയും ആംബുലന്‍സില്‍ പുറ്റടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടന്‍മേട്

    വൈദ്യുതി ഉത്പാദനം പരമാവധിയിലെത്തിക്കാന്‍ വൈദ്യുതി ബോര്‍ഡ് - 18.7 ദശലക്ഷം യൂണിറ്റാണ് ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് മൂലമറ്റം ഭൂഗര്‍ഭ വൈദ്യുത നിലയത്തില്‍ ഒരുദിവസം ഉത്പാദിപ്പിക്കാവുന്ന പരമാവധി വൈദ്യുതി. നിലവില്‍ 16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 2.7 ദശലക്ഷം യൂണിറ്റ് കൂടി ഉത്പാദിപ്പിച്ചാല്‍ പരമാവധിയിലെത്തും. നിലവില്‍ 2344.09 അടി വെള്ളമാണ് അണക്കെട്ടില്‍ ഉള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കനുസരിച്ച് ഉയര്‍ന്ന ജലനിരപ്പാണിത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍

    ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചു - പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കാന്‍ തയാറാവണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓറഞ്ച് അലര്‍ട്ട്: പത്തനംതിട്ട: മണിമല (വള്ളംകുളം സ്റ്റേഷന്‍). യെലോ അലര്‍ട്ട്: പത്തനംതിട്ട: പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി, കോന്നി ജിഡി സ്റ്റേഷന്‍), പമ്പ (മാടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍). അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

    നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കുന്നതുവരെ സംഘർഷം അവസാനിപ്പിക്കില്ലെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു - അതേസമയം, ഇസ്രയേൽ ടെഹ്റാനിൽ കുട്ടികളുടെ ആശുപത്രിയിലേക്കും ജനവാസ കേന്ദ്രങ്ങളുലേക്കും ആക്രമണം നടത്തി. ഇറാന്റെ ഔദ്യോ​ഗിക ദൃശ്യമാധ്യമസ്ഥാപനവും ഇസ്രയേൽ ആക്രമിച്ചു. ടെൽ അവീവിനെയും ഹൈഫയേയും ലക്ഷ്യമാക്കി ഇറാനും പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാനിലെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർക്കും എന്ന നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായത്. ‌ യുഎസ്‌ നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ പശ്‌ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങി. ഇറാൻ ഉടൻ ചർച്ചക്ക് തയ്യാറാകണമെന്ന് ട്രംപ് ഭീഷണിയും മുഴക്കിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കണം എന്ന് ട്രംപ് ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചാൽ മാത്രം മതിയെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാ​ഗ്ചി പ്രതികരിച്ചു.

    ഖുമേനിയ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് തടഞ്ഞതായി റിപ്പോർട്ട് - ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം ഇറാൻ ശക്തമായി തിരിച്ചടിക്കുകയും ഇസ്രായേലിൽ കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥർ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇറാൻ സുപ്രിം ലീഡറെ കൊല്ലാൻ അവസരം ലഭിച്ചതായും ട്രംപ് അവരെ പദ്ധതിയിൽ നിന്ന് പിന്തിരിപ്പിച്ചതായും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർത്തയോട് പ്രതികരിക്കാൻ തയ്യാറായില്ല. ‘ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണങ്ങളുണ്ട്. ഞാൻ അതിലേക്ക് കടക്കുന്നില്ല.’ ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ‘ഇസ്രായേൽ ചെയ്യേണ്ടത് ചെയ്യും. അമേരിക്കക്ക് എന്താണ് നല്ലതെന്ന് അമേരിക്കക്കും അറിയാമെന്നും ഞാൻ കരുതുന്നു.’ നെതന്യാഹു കൂട്ടിച്ചേർത്തു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യുഎസുമായുള്ള ഇറാന്റെ ആണവ ചർച്ചകൾ റദ്ദാക്കി. യുഎസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. അതേസമയം, ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് എല്ലാം അറിയാമായിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധത്തെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.

    കാഞ്ഞങ്ങാട് നഗരസഭയുടെ പിന്തുണയോടെ ഇറക്കിയ ‘അതിയാമ്പൂര്‍ റൈസ്’ വിപണിയിലേക്ക് - കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത മുന്‍കൈയെടുത്ത അതിയാമ്പൂര്‍ റൈസ് ബ്രാന്‍ഡ് അഞ്ചാം തവണയാണ് വിപണിയില്‍ വിജയഗാഥ രചിച്ചത്. നഗരസഭയുടെ നാലാം വാര്‍ഡ് അംഗങ്ങളും അതിയാമ്പൂര്‍ കര്‍ഷക കൂട്ടായ്മയും അത്തിക്കണ്ടം വയലില്‍ നടത്തിയ ജൈവ നെല്‍കൃഷിയാണ് വന്‍ വിജയമായത്. ജൈവകൃഷിയിലൂടെ 1,839 കിലോഗ്രാം നെല്ലാണ് ലഭിച്ചത്. അഞ്ച് കിലോ വീതമുള്ള പാക്കറ്റുകള്‍ ആക്കി നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്തശേഷം ബാക്കിയുള്ളവ മാര്‍ക്കറ്റില്‍ വില്‍ക്കാനാണ് ആലോചന. നെല്‍കൃഷി നടത്തിയ കര്‍ഷകര്‍ക്കാണ് എല്ലാവിധ ക്രെഡിറ്റും നല്‍കേണ്ടതെന്ന് കെ വി സുജാത പറഞ്ഞു. അതിയാമ്പൂരില്‍ നടന്ന

    പൊലീസിനും കെഎസ്ആര്‍ടിസിക്കും പുറമേ ബ്രത്തലൈസര്‍ 'പ്രയോഗം' നടപ്പിലാക്കി കെഎസ്ഇബിയും - ആദ്യ പടിയെന്നോണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലോളം ബ്രത്തനലൈസറുകള്‍ കെഎസ്ഇബി വാങ്ങുകയും പരിശോധനയില്‍ മൂന്ന് പേരെ പിടികൂടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും രാത്രികാലത്ത് ജോലിക്ക് പ്രവേശിക്കുന്നവരെ ലക്ഷ്യംവെച്ചാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറോളം കേന്ദ്രങ്ങളില്‍ കെഎസ്ഇബിയുടെ ആഭ്യന്തര വിജിലന്‍സ്

    ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്. ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്. ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ

    ഇസ്രയേലും ഇറാനും തമ്മിലുളള ഏറ്റുമുട്ടൽ യുദ്ധരംഗം പോലെ മാറി - ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രധാനമായും ഇറാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ഉൾപ്പെടെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ടഹ്റാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന വലിയ എണ്ണ സംഭരണശാലയ്ക്കും തീപിടിച്ച സംഭവത്തിൽ വലിയ നാശം സംഭവിച്ചതായും സൂചനകളുണ്ട്. ഇസ്രയേലിന്റെ വായുസേന ഈ ആക്രമണം നടത്തിയതായാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതായും, പരസ്പരം കനത്ത നഷ്ടം അനുഭവിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സംഖ്യകളിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ സംഖ്യകൽ ഇനിയും ഉയരുമെന്ന ഭീതിയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ഇസ്രയേലിലും നിരവധിപ്പേർക്ക് പരിക്കേറ്റതായും ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ ഏറ്റുമുട്ടൽ മേഖലയിൽ സാമൂഹിക-ആരാഥനാ സമാധാനം തകർക്കുന്നതായും, ആഗോളതലത്തിൽ

    അമേരിക്കയെ വെല്ലുവിളിച്ച ഇറാന് താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് - ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും. ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.

    അമേരിക്കയെ വെല്ലുവിളിച്ച ഇറാന് താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് - ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും. ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.

    അമേരിക്കയെ വെല്ലുവിളിച്ച ഇറാന് താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് - ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും. ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.