കരിങ്കോഴി അത്ര നിസ്സാരക്കാരനല്ല

പ്രോട്ടീന്‍, കൊഴുപ്പ്, അമിനോ ആസിഡ്, വിറ്റാമിന്‍ ബി, നിയാസിന്‍ തുടങ്ങിയവയെല്ലാം ധാരാളം കരിങ്കോഴിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൊണ്ടും സംമ്പുഷ്ടമാണ് കരിങ്കോഴി.ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള ഒന്നാണ് കരിങ്കോഴികള്‍. ഇവയുടെ ഇറച്ചിയും മുട്ടയും കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. വിലയില്‍ അല്‍പം കൂടുതലാണെങ്കിലും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ അല്‍പം പണം മുടക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല.

കാലങ്ങളായി മാറാത്ത രോഗം പോലും മാറ്റുന്നതിന് കരിങ്കോഴികളുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു.സാധാരണ കോഴിയില്‍ നിന്നും വളരെ വ്യത്യസ്തമാണ് കരിങ്കോഴികള്‍. ഇവക്ക് പഞ്ഞി പോലുള്ള മിനുസമുള്ള തൂവലുകളും, നീലനിറത്തോട് കൂടിയ പൂവുകളും ഉണ്ടായിരിക്കും, കാലിലാകട്ടെ അഞ്ച് വിരലുകള്‍ ഉണ്ടായിരിക്കും. ക്രീം നിറത്തിലുള്ള മുട്ടകളാണ് ഇടുന്നത്. ഒരു വര്‍ഷം നൂറിലധികം മുട്ടകള്‍ ഇവ ഇടുന്നുണ്ട്.മാത്രമല്ല രോഗത്തെ അതിജീവിക്കുന്നതിനുള്ള കഴിവും വളരെ കൂടുതലാണ്. ശരീരത്തില്‍ മെലാനിന്‍ അധികമായതു കൊണ്ടാണ് ഇവ കറുത്ത നിറത്തില്‍ കാണപ്പെടുന്നത്.

രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് കരിങ്കോഴിയുടെ ഇറച്ചി. ഇത് രക്തത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. രക്തത്തിലെ എല്ലാ വിധത്തിലുള്ള മാലിന്യങ്ങളെയും ഇല്ലാതാക്കുന്നതിന് കരിങ്കോഴിയുടെ ഇറച്ചി കഴിക്കുന്നതിലൂടെ സാധിക്കുന്നു. കരിങ്കോഴിയുടെ മാംസത്തിലുള്ള മെലാനിന്‍ ആണ് രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നത്.ഹൃദയസംബന്ധമായ പ്രതിസന്ധിയുള്ളവര്‍ക്ക് എന്തുകൊണ്ടും കഴിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കരിങ്കോളി നിങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കരിങ്കോഴിയുടെ മുട്ടയും ഇറച്ചിയും വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് രണ്ടും നിങ്ങളിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കരിങ്കോഴി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. വന്ധ്യത മാത്രമല്ല ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭം അലസാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട് കരിങ്കോഴികള്‍.

പ്രസവ ശേഷവും വളരെയധികം ആരോഗ്യവും ഊര്‍ജ്ജവും കരുത്തും സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന് കരിങ്കോഴി ഇറച്ചി വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പ്രസവ ശേഷമുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള തളര്‍ച്ചക്കും ക്ഷീണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിങ്കോഴി ഇറച്ചിയും മുട്ടയും.ഇത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകളെ പെട്ടെന്ന് തരണം ചെയ്യുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒറ്റമൂലിയാണ് കരിങ്കോഴി എന്ന കാര്യത്തില്‍ സംശയം വേണ്ട.

അതുകൊണ്ട് തന്നെ അനാരോഗ്യത്തിന് ഇവിടെ സ്ഥാനമില്ല എന്നതാണ് സത്യം.ഇവയുടെ ഇറച്ചിയും മുട്ടയും എല്ലാം ആസ്ത്മയെ പ്രതിരോധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ ഒരു കരിങ്കോഴിയില്‍ ഒതുങ്ങാനുള്ളതേ ഉള്ളൂ എന്നതാണ് സത്യം. മൈഗ്രേയ്ന്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കരിങ്കോഴി സ്ഥിരമാക്കാവുന്നതാണ്.

RELATED STORIES

  • സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കായംകുളം നഗരസഭ കൗൺസിലർ അറസ്റ്റിൽ - സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഇയാള്‍ കായംകുളം നഗരസഭയുടെ മുൻ ചെയർപേഴ്സനായിരുന്ന കോണ്‍ഗ്രസിന്റെ സൈറ നജ്മുദ്ദീന്റെ ഭർത്താവാണ്. വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ നജ്മുദ്ദീൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ ആളുകളിൽ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തി. ഇതിന്

    മൂന്ന് യുവ ഡോക്ടർമാർ വൈദ്യശാസ്ത്രത്തിന് മാതൃകയാകുന്നു - ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ ,വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു ശ്വാസം കിട്ടാതെ റോഡരികിൽ പിടയുമ്പോഴാണ് ഡോക്ടർമാർ അത് വഴി വന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് വിഭാ​ഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി മനൂപും മറ്റൊരു വാഹനത്തിൽ

    കർണാടകയിലെ ഹുബ്ബള്ളിയിൽ ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു - ദുരഭിമാന കൊലപാതകമാണിത്. പിതാവും സഹോദരനും ഉൾപ്പെടെയുള്ളവർ മാന്യതയുടെ ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ 19കാരിയുടെ പിതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. ആറുമാസം ഗർഭിണിയായിരുന്നു

    കടം തീര്‍ക്കാനും ജപ്തി നടപടിയില്‍ നിന്നും രക്ഷപെടാനുമായി കൂപ്പണ്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച പ്രവാസിക്ക് പണി കിട്ടി - ഈ വഴിയില്‍ പണം സമ്പാദിക്കാനുള്ള ശ്രമം നടക്കവേയാണ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണ് കൂപ്പണ്‍ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നറുക്കെടുപ്പ് തടഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെന്നി കൂപ്പണ്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇത്രയും നാള്‍ യാതൊരു നടപടിയും എടുക്കാതിരുന്ന ലോട്ടറി വകുപ്പ് അവസാന നിമിഷം ഇത്തരം നീക്കവുമായി വന്നത് എന്തിനാണെന്ന് അറിയില്ലെന്നും വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ബെന്നി പറഞ്ഞു. കൂപ്പണ്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നതാണ്. അതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രശ്‌നമില്ലെന്ന് കണ്ട് മുന്നോട്ടു പോയതും. ഒമ്പതിനായിരത്തോളം കൂപ്പണുകള്‍ വില്‍ക്കാനായി. കടം തീര്‍ത്തശേഷം ബാക്കിയുള്ള പണത്തിന് ചെറിയൊരു

    തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും - തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന അന്നു വൈകിട്ടു നടക്കും. 27 ന് പകല്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയും നടക്കും. 27ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു ശബരിമല നട അടയ്ക്കും. പിന്നീട്

    പ്രതിശ്രുത വധുവിനെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ രണ്ടു ദിവസത്തിന് ശേഷം ചതുപ്പ് നിലത്തില്‍ കണ്ടെത്തി - ദുബായില്‍ ജോലിചെയ്യുന്ന വിഷ്ണു ഞായറാഴ്ച വൈകിട്ടാണ് നാട്ടിലെത്തിയത്. വീട്ടിലെത്തി ഉടന്‍ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണുവിനെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തില്‍ ചെട്ടികുളങ്ങരയില്‍ എത്തിയില്ലെന്ന് വ്യക്തമായി. ഇതോടെ വീട്ടുകാര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    ഡൽഹി - ആഗ്ര എക്‌സ്‌പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അപകടത്തിൽ നാല് പേർ മരിച്ചു 25 പേർക്ക് പരിക്ക് - യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലവിളികൾ ഉയർന്നതായും റിപ്പോർട്ടുണ്ട്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ, പോലീസ് സംഘങ്ങൾ, ആംബുലൻസുകൾ എന്നിവ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അഗ്നിശമന സേന തീ അണയ്‌ക്കുന്നതിനിടെ രക്ഷാപ്രവർത്തന സംഘം പരിക്കേറ്റവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഏകദേശം 25 പേരെ മഥുരയിലെയും സമീപ ജില്ലകളിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

    സ്ത്രീധനം എന്ന തിന്മ സമൂഹത്തിൽ ആഴത്തിൽ വേരിറങ്ങിയെന്ന് സുപ്രീംകോടതി - സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതികളോട് നിർദേശിച്ചുകൊണ്ട് സുപ്രീംകോടതി മാർഗരേഖയുമിറക്കി. ഉത്തർപ്രദേശിലെ സ്ത്രീധനമരണക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സ്ത്രീധനനിയമക്കേസുകളുമായി ബന്ധപ്പെട്ട്‌ സംസ്ഥാനതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കൽ, ജുഡീഷ്യൽ ഓഫീസർമാർക്കും പോലീസിനും പരിശീലനം നൽകൽ തുടങ്ങിയ കാര്യങ്ങളും സുപ്രീംകോടതി നിർദേശിച്ചു

    ചർച്ച് ഓഫ് ഗോഡ് ബഹറിൻ നാഷണൽ കൺവൻഷൻ നടത്തപ്പെട്ടു - നാഷണൽ ഓവർസിയർ പാസ്റ്റർ ജോർജ് വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗത്തിൽ റീജിണൽ സൂപ്രഡൻ്റ് ഡോ. സുശീൽ മത്യൂ മുഖ്യ അഥിതിയായിരുന്നു. പാസ്റ്റർ ബോസ് ബി. വർഗ്ഗീസ്, പാസ്റ്റർ ലിജോ മാത്യൂ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ദൈവമക്കളും ദൈവദാസന്മാരും

    വന്ദേഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം ഈ മാസം നടക്കും - ആദ്യത്തെ വര്‍ഷം 8 ട്രെയിനുകളും രണ്ടാംവര്‍ഷം 12 എണ്ണവും പിന്നീടുള്ള വര്‍ഷങ്ങളില്‍ 20 ട്രെയിനുകള്‍ വീതവും നല്‍കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം ജൂലൈയില്‍ ആദ്യ ട്രെയിന്‍ ഓടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോയി. സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്‌സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന

    എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാകില്ല - രണ്ട് ലൈംഗിക പീഡന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ളത്. ഇതിൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തന്നെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ ആദ്യത്തെ കേസിൽ ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

    കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി നേരിട്ടതായി റിപ്പോർട്ട് - മുൻ തിരഞ്ഞെടുപ്പുകളിൽ 500-ൽ അധികം സീറ്റുകളിൽ വിജയം നേടിയ കേരള കോൺഗ്രസ് (എം)ന് ഇത്തവണ 1026 വാർഡുകളിൽ മത്സരിച്ചപ്പോൾ 243 ഇടങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. ഇത് പാർട്ടിയുടെ മൊത്തത്തിലുള്ള പ്രകടനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, എതിർ വിഭാഗമായ പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് (ജോസഫ്) യുഡിഎഫ് മുന്നണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 650 വാർഡുകളിൽ

    വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം. നേതാവ് എം.എം. മണി - വോട്ടർമാരെ അവഹേളിക്കുന്ന എം.എം. മണിയുടെ പ്രസ്താവന സി.പി.എമ്മിന്റെ യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു. ക്ഷേമപെൻഷനുകൾ സർക്കാരിൻ്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം. ഈ വിമർശനങ്ങൾക്കിടെയാണ് പാർട്ടി നേതാവ് കൂടിയായ എം.എം. മണിക്ക് പരസ്യമായി തിരുത്തൽ വരുത്തേണ്ടി വന്നത്. എങ്കിലും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വിമർശനങ്ങളിൽ അദ്ദേഹം

    കോൺഗ്രസ് ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വമ്പൻ റാലി സംഘടിപ്പിക്കും - തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും ഭരണകക്ഷിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനങ്ങളും പാർലമെന്റിലെ ചൂടേറിയ ചർച്ചകളും ഈ വിഷയത്തിൽ കോൺഗ്രസ് എത്രത്തോളം ഗൗരവത്തോടെയാണ് മുന്നോട്ട്

    കെ റെയിൽ പദ്ധതിക്കുപകരം സർക്കാർ തേടുന്ന മറുവഴികളിൽ മെട്രോ മാതൃകയിലെ റീജ്യണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റവും (ആർആർടിഎസ്) പരിഗണനയിൽ - അതിവേഗ റെയിൽ പദ്ധതി എന്നത് മാറ്റി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം സംസ്ഥാനത്തിന് അനുയോജ്യമാണെന്ന നിഗമനത്തിലാണ് സംസ്ഥാന സർക്കാർ. റെയിൽവേയുമായി ബന്ധമില്ലാത്ത പാത നിർമിക്കണമെന്നതാണ് ആർആർടിഎസ് പദ്ധതിയുടെ പ്രത്യേകത. നിർദിഷ്ട സിൽവർലൈൻ പദ്ധതി റെയിൽവേ ഭൂമി പങ്കിടുന്നതായിരുന്നു

    എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ.സുരേന്ദ്രൻ - സ്വർണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ പരാജയം ആയതുകൊണ്ടാണ്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ആദ്യം മുതൽ ശ്രമം നടത്തുന്നുണ്ടെന്നും കെ.സുരേന്ദ്രൻ

    തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം - ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.

    ഓൺ‍ലൈൻ സെക്സ് റാക്കറ്റിലെ 3 പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ്ചെയ്തു - റാക്കറ്റിലെ പ്രധാനിയും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെന്മിനി അമ്പാടി വീട്ടിൽ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്എൻപുരം പനങ്ങാട് മരോട്ടിക്കൽ എം.ജെ.ഷോജിൻ (24), പടിഞ്ഞാറെനടയിൽ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിൻ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്സാപ് ഗ്രൂ

    ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് - സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണില്‍ സംസാരിച്ചവരാണ് ഇരുവരും. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചിത്രപ്രിയയുടെ മരണം കൊലപാതകമാണോ, അതോ മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കസ്റ്റഡിയിലുള്ളവരുടെ ചോദ്യംചെയ്യലും നിര്‍ണായകമാകും.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്. വനംവകുപ്പില്‍ താത്കാലിക ഫയര്‍ വാച്ചറാണ് പിതാവ് ഷൈജു. സഹോദരന്‍:

    നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷവാനാണെന്ന് നടന്‍ ലാല്‍ - ഗൂഢാലോചന ആരോപണം പിന്നീട് വന്നതാണ്. ആ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും കോടതിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ തനിക്ക് അറിയില്ല. അതിനെ കുറിച്ച് താന്‍ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല. പൂര്‍ണമായും അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത്.