കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കെഎഫ്സി ചിക്കന്‍ : എപ്പോഴും കടകളില്‍ നിന്നും വാങ്ങാന്‍ കുട്ടികള്‍ ആവശ്യപ്പെടുന്നത് പതിവാണോ ? കടയില്‍ നിന്നും ലഭിക്കുന്ന രുചിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍

ചിക്കന്‍
പാല് -ഒരു ഗ്ലാസ്
വിനാഗിരി- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി സവാള -1/2
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
കാശ്മീരി ചില്ലി പൗഡര്‍ -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്
ഉപ്പ്
മൈദ -ഒരു കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മുട്ട ഒന്ന്
കോണ്‍ഫ്ലോര്‍ -കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം പാലിലേക്ക് വിനാഗിരി ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക. മിക്സിയുടെ ജാറില്‍ വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് ചതച്ചെടുക്കാം. പാലിലേക്ക് ചിക്കനും വെളുത്തുള്ളി, സവാള പേസ്റ്റ്, മുളകുപൊടി, ഉപ്പ് കുരുമുളകുപൊടി, ഇവയെല്ലാം ചേര്‍ത്ത് മിക്സ് ചെയ്ത് നാലു മണിക്കൂര്‍ മാറ്റിവെക്കുക. ഇനി ഒരു ബാറ്റര്‍ തയ്യാറാക്കണം. അതിനായി മൈദ, കോണ്‍ഫ്ലോര്‍, കാശ്മീരി ചില്ലി പൗഡര്‍, വെളുത്തുള്ളി ചതച്ചത്, മുട്ട, ഉപ്പ് ഇവ ചേര്‍ത്ത് മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റര്‍ ആക്കി മാറ്റാം.

ഒരു പേപ്പറില്‍ മൈദയും കോണ്‍ഫ്ലോറും കാശ്മീരി ചില്ലി പൌഡറും ഉപ്പും മിക്സ് ചെയ്തു വയ്ക്കാം. നാലുമണിക്കൂറിന് ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നായി എടുത്ത തയ്യാറാക്കിയ ബാറ്റര്‍ മുക്കുക. ശേഷം മൈദ നന്നായി ടൈറ്റ് ആയി കോട്ട് ചെയ്യുക. ഇങ്ങനെ ചെയ്തതിനുശേഷം മീഡിയം ഫ്ലെയിമില്‍ നന്നായി ഫ്രൈ ചെയ്തെടുക്കാം.


RELATED STORIES

  • ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി മരണത്തിന് കീഴടങ്ങി - ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റെജിമോൾ (52) ഒടുവിൽ മരണത്തിന് കീഴടങ്ങി. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഒരു വാഹനാപകടത്തിൽ മരിച്ചതാണ്. ആ തളർച്ചയിൽ നിന്നും മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും വളർത്താനുമായി ഈ അമ്മ പോരാടുകയായിരുന്നു. വീടിനടുത്തുള്ള 'സ്റ്റാർ ഹാഫ്കുക്ക്ഡ്' എന്ന ചപ്പാത്തിക്കടയായിരുന്നു ആ കുടുംബത്തിന്റെ ജീവനോപാധി. കഴിഞ്ഞ ശനിയാഴ്ച രാവിലെ മാവ് കുഴയ്ക്കുന്നതിനിടയിലാണ് റെജിമോളുടെ കൈ അബദ്ധത്തിൽ യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും

    ഹോട്ടല്‍ വൈഫൈ ശൃംഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ സൈബര്‍ ആക്രമണം - കൂടാതെ, സിസ്റ്റം ഒപ്റ്റിമൈസേഷന്‍ ടൂളുകള്‍ , നെറ്റ്വര്‍ക്ക് ഡയഗ്നോസ്റ്റിക് ടൂളുകള്‍ , ബ്രൗസര്‍ അപ്‌ഡേറ്റുകള്‍ , പിഡിഎഫ് വ്യൂവര്‍ ഇന്‍സ്റ്റാളറുകള്‍ എന്നിവയുടെ പേരിലും വ്യാജ പോപ്പ്-അപ്പ് സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ മുന്നില്‍ തെളിയാം. പൊതു വൈഫൈ ശൃംഖലകള്‍ ഉപയോഗിക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് മൈക്രോസോഫ്റ്റ് നിര്‍ദ്ദേശിക്കുന്നു. ഹോട്ടലുകളിലെയും മറ്റും വൈഫൈക്ക് പകരം സ്വന്തം ഫോണിലെ സെല്ലുലാര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ലോഗിന്‍ ചെയ്യുന്ന വേളയില്‍ പോപ്പ്-അപ്പ് സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ഒരു സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റും ഡൗണ്‍ലോഡ്

    സമൂഹമാധ്യമങ്ങളിൽ അതിക്രമങ്ങളും അഭ്യാസങ്ങളും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ - അർജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടൊന്നുമില്ലെന്നും അവൻ തന്നെയാണ് പേടിച്ച് പല ദിക്കിലേക്ക് ഓടി ഒളിച്ചതെന്നും എഡിജിപി പി. വിജയൻ : സമൂഹമാധ്യമങ്ങളിൽ അതിക്രമങ്ങളും അഭ്യാസങ്ങളും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ ; കമന്റും ലൈക്കും ഇട്ടവർക്കുള്ള പണി പുറകെ

    ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് പദ്മശ്രീ ചെറുവയല്‍ രാമന് - പദ്മശ്രീ കെ. വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് നെന്മേനി നെല്‍ ഉത്പാദക പാടശേഖര സമിതി, മികച്ച ജൈവ കര്‍ഷകനായി ഷാജഹാന്‍ വി.വൈ. അര്‍ഹനായി. മികച്ച യുവകര്‍ഷകന്‍ ഹാഷിഖ്. കെ, ഹൈടെക് കര്‍ഷകന്‍ പുഷ്പഹാസ്. പി, കര്‍ഷകജ്യോതി കിഷോര്‍. വി,

    ഷഫീക്ക് ആനപ്പാറ നിര്യാതനായി - പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്നിരുന്ന ഷഫീക്ക് ആനപ്പാറ നിര്യാതനായി. മുൻ തണ്ണിത്തോട് സബ് ഇൻസ്പെക്ടർ(എസ്.ഐ) ഷെരീഫിൻ്റെ മകനാണ് പരേതൻ.

    ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി - ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ. മേഘ, മിഥുന എന്നിവർ മക്കളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു - ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പാപ്പന്റെ തലയ്ക്ക് അടിയേറ്റ് നിലത്ത് വീഴുകയായിരുന്നു. സംഭവം നടന്നയുടനെ അദ്ദേഹത്തെ കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    മുഖ്യമന്ത്രി അമേരിക്കൻ അംബാസഡർ സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി - തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖ-അധിഷ്ഠിത വികസനം എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള കേന്ദ്രമെന്ന നിലയിൽ കേരളത്തിനുള്ള വർധിച്ചുവരുന്ന സാധ്യതകളെ പറ്റിയും മുഖ്യമന്ത്രി അംബാസഡറോട് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഇതിൽ മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്നു. അമേരിക്കൻ കമ്പനികളും കേരളവും

    കോർപ്പറേഷൻ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ല ; കോൺഗ്രസിൽ കസേരകളി - മത്സരത്തിൽ നിന്ന് മാറി നിന്ന കെ ബാബുവിനെ ജി സി ഡി എ അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. ചലച്ചിത്ര അക്കാഡമി അധ്യക്ഷ സ്ഥാനം കിട്ടാനായി സിനിമാക്കാരുടെ വൻനിര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഐഎഫ്എഫ്കെക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കെപിസിസി അധ്യക്ഷനും രണ്ട് വർക്കിം​ഗ് പ്രസിഡൻ്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനവും നിലച്ച മട്ടാണ്.

    തേജസ് ബൈബിൾ ഗൈഡ് പ്രകാശനം ചെയ്തു - ബ്രദർ സണ്ണി വർഗ്ഗീസ്, ചർച്ച് ഓഫ് ഗോഡ് പത്തനംതിട്ട ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ. തോമസിന് നൽകി പ്രകാശനം ചെയ്യുകയും ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ബൈബിളിൽ സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാത്തവർക്കും വീട്ടിൽ ഇരുന്ന് ദൈവവചനം പഠിക്കുവാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം. 1100 പേജുകൾ; ബൈബിൾ പേപ്പർ പ്രിൻ്റിങ്.

    ആകാശത്ത് വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ - വിമാനം ലാൻഡ് ചെയ്യാൻ ഏകദേശം അര മണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. എമർജൻസി എക്സിറ്റ് വാതിലിന് സമീപം ഇരുന്ന പാലക്കാട് സ്വദേശിയായ ജംഷീർ എന്ന യുവാവ് ആദ്യം എമർജൻസി ഡോറിന്റെ വിൻഡോ പാനലിലെ ഒരു ഗ്ലാസ് തകർത്തു. തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.

    ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം - ഹര്‍ജിക്കാരനായ യുവാവിനെതിരെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കേസിന്റെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാല്‍ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കൃത്യമായ സമയപരിധിക്കുള്ളില്‍

    വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ - മുഖ്യമന്ത്രി പോയ സ്ഥലങ്ങളിൽ നടത്തിയത് രാഷ്ട്രീയ നാടകവും ഫോട്ടോ ഷൂട്ടും മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. സി. വിഷ്ണുനാഥ് റസ്റ്റ് ഹൗസിൽ റൂമെടുത്ത് ഉറങ്ങുകയാണെന്നും ദുരിതബാധിത പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ

    മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് - ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 70 മരണങ്ങളാണ് ഇൻഫ്ലുവൻസ മൂലം റിപ്പോർട്ട് ചെയ്തത്.

    മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് വാട്ട്സ് ആപ്പ് ‘റിവ്യൂവിലാക്കി - നിങ്ങളുടെ അക്കൗണ്ട് പരിശോധനയിലാണ്. സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചുവരികയാണ്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം അറിയിക്കും, എന്ന

    കനത്ത മഴ; മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു - പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് മാറ്റി വച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പി എസ് സി ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്

    സ്ഥിതിഗതികൾ നിയന്ത്രണവിധേയം എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ - ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. 165 ഹെക്ട‌ർ കൃഷിനാശം സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 316 ക്യാമ്പുകളിലായി 11,018 പേരാണ് ഇപ്പോഴുള്ളത്. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. പത്തനംതിട്ട ജില്ലയിലെ സാഹചര്യം നേരിടാൻ

    ബസ് അപകടങ്ങൾ; രണ്ട് പേർ മരിച്ചു - നെല്ലിയാമ്പതിയില്‍ നിന്നും പുറപ്പെട്ട പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പോത്തുണ്ടിയിലേക്ക് എത്താന്‍

    വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം - രാജ്യത്തുടനീളം ഈ നിയമം ബാധകമാണ്. അനധികൃതമായും മറ്റും വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നത് ഇതുവഴി തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതിയും

    ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ - നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ