പാസ്റ്റർ സി.വി.ജോൺ (കുഞ്ഞൂട്ടി - 88) നിര്യാതനായി

ഇന്ത്യ പെന്തെക്കോസ്ത‌് ദൈവസഭ ചങ്ങനാശേരി ഈസ്റ്റ് സെന്റർ സ്ഥാപക പ്രസിഡന്റും സീനിയർ പാസ്റ്ററുമായ ചാപ്രത്ത് പെനിയേലിൽ പാസ്റ്റർ സി.വി.ജോൺ (കുഞ്ഞൂട്ടി - 88) നിര്യാതനായി.

ഭൗതികശരീരം ജൂലൈ 1 ന് ചൊവ്വ രാവിലെ 7.30ന് പായിപ്പാട് കൊച്ചുപള്ളിക്ക് സമീപമുള്ള വസതിയിൽ കൊണ്ടുവരും. സംസ്‌കാരം രാവിലെ 9ന് പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിലെ ശുശ്രൂഷക്ക് ശേഷം 12.30ന് മുണ്ടിയപ്പള്ളിയിലുള്ള ഐപിസി സെന്റർ സെമിത്തേരിയിൽ. വേദാധ്യാപകനും ഗാനരചയിതാവും എഴുത്തുകാരനുമാണ്. 4 പുസ്ത‌കങ്ങൾ എഴുതിയിട്ടുണ്ട്. ഐപിസിയുടെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു.


ഭാര്യ: മംഗലം പൊന്നാരത്തിൽ റേച്ചൽ ജോൺ. മക്കൾ: വത്സമ്മ, പാസ്റ്റർ സാം ജോൺ (ലണ്ടൻ പെന്തെക്കോസ്തൽ ചർച്ച്, യുകെ), മേഴ്‌സി, സൂസൻ (യുകെ). മരുമക്കൾ: കറ്റാനം കോമത്ത്തറയിൽ ജോസ് ജോർജ് (റിട്ട.സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ട്), മുട്ടാർ കൊല്ലമ്മാലിൽ ബെറ്റി (യുകെ), മാരാമൺ മരത്തോൺമലയിൽ പാസ്റ്റർ ജോർജി വർഗീസ് (ഐപിസി ചങ്ങനാശേരി ഈസ്റ്റ് സെന്റർ പാസ്റ്റർ), അടൂർ വടക്കേടത്ത്കാവ് എബനേസർ കോട്ടേജിൽ പാസ്റ്റർ ജെയിൻ തോമസ് (യുകെ).

RELATED STORIES

  • സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത - അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഒൻപതിടത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

    വി ഡി സതീശനെതിരെ രമേശ്‌ ചെന്നിത്തല - ഒറ്റക്കെട്ടായി, കൈമെയ് മറന്നു പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ ഏതു സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയായിരുന്നു നിലമ്പൂരില്‍ വിജയിക്കുക എന്നത്. നിലമ്പൂരിലെ വിജയം വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും കരുത്തുപകരും എന്ന വിശ്വാസത്തോടെയാണ് യുഡിഎഫ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. വിജയത്തില്‍ ലീഗ് നേതാക്കള്‍ക്കും സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു

    തൃക്കണ്ണമംഗൽ പടിഞ്ഞാറേവിളയിൽ റോയ് (47) നിര്യാതനായി - തൃക്കണ്ണമംഗൽ മലങ്കര സഭാംഗം പടിഞ്ഞാറേവിളയിൽ റോയ് (47) നിര്യാതനായി. സംസ്കാരം ജൂൺ 28 നു നാളെ രാവിലെ 9 ന് മലങ്കര ദൈവസഭ ഹാളിലെ ശുശ്രുഷക്ക് ശേഷം 12 ന് സഭ സെമിത്തേരിയിൽ നടക്കും. ഭാര്യ: തൃക്കണ്ണമംഗൽ വെട്ടിക്കൽ രഞ്ജിത് ഭവനിൽ കെസിയ റോയ്. മക്കൾ: റിബിൻ, റിയ.

    പി സി ജോര്‍ജിന്റെ വെല്ലുവിളി നിയമ വ്യവസ്ഥയോട്; വിദ്വേഷ പ്രചാരണത്തിന് കേസെടുക്കണം – പി.ഡി.പി - വായ തുറന്നാല്‍ വിദ്വേഷം മാത്രം പ്രസംഗിക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ പൊതുശല്യമായ പി.സി.ജോര്‍ജ് വെല്ലുവിളിക്കുന്നത് മുഖ്യമന്ത്രിയെ അല്ലെന്നും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ ആണെന്നും മതവിദ്വേഷം പ്രസംഗിക്കുന്ന ജോര്‍ജിനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാഹിന്‍ ബാദുഷ മൗലവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തില്‍ ഇന്ന് തൊടുപുഴയില്‍ നടന്ന പൊതുപരിപാടിയില്‍ മത വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോര്‍ജിനെതിരെ

    മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി - കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിൽ ചേർത്തു. ഇതിൽ മനംനൊന്ത് ദമ്പതികൾ വൃദ്ധസദനത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    ചരക്ക് കപ്പലിൽ നിന്നുള്ളതെന്നു കരുതുന്ന 20 ലിറ്ററിന്റെ രാസവസ്തു അടങ്ങിയ ടിൻ കരയ്ക്കടിഞ്ഞു - ഇന്നലെ രാത്രി ഏഴരയോടെയാണ് 20 ലിറ്റർ സംഭരണ ശേഷിയുള്ള രാസവസ്തു അടങ്ങിയ ടിന്ന് കരയ്ക്കടിഞ്ഞ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്.കപ്പലിലെയും മറ്റും എണ്ണ ചോർച്ചയുണ്ടായാൽ നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ആണിതെന്നാണ് പ്രാഥമിക നിഗമനം.വാർഡ് മെമ്പർ സ്നേഹ ദത്ത് അറിയിച്ചതിനെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി രാസവസ്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

    ഗുജറാത്ത് സർപഞ്ച് തെരെഞ്ഞെടുപ്പിൽ സി.പി.ഐ (എം) വിജയിച്ചു - സർപഞ്ച് സ്ഥാനം പട്ടികജാതി വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് സംവരണമായതിനെ തുടർന്ന് സത്യേഷ മത്സരത്തിൽ പങ്കെടുത്തു. സത്യേഷ 596 വോട്ടുകൾ നേടി വിജയിച്ചു. മറ്റ് രണ്ട് മത്സരാർത്ഥികളായ സവിതയും പുഷ്പയും യഥാക്രമം 492, 236 വോട്ടുകൾ നേടി. ഏകദേശം 3,000 ആളുകളുടെ ജനസംഖ്യയുള്ള ഗ്രാമത്തിൽ പ്രധാനമായി ഒബിസി വിഭാഗമാണ് മേൽക്കൈ, തുടർന്ന് പട്ടീദാർ സമുദായവും പട്ടികജാതികളും വരുന്നു. വദ്വാസ ഗ്രാമത്തിൽ ആകെ 1,875 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നു. ഇവരിൽ 1,415 പേർ വോട്ട് ചെയ്തു. സയൻസ് ബിരുദം നേടിയ സത്യേഷ ഒരു അഭിഭാഷകയാണ്. അഹമ്മദാബാദിലാണ് അവർ നിയമപഠനവും പ്രവർത്തനവും തുടരുന്നത്. സത്യേഷ CPI(M)-യിലെ സജീവ അംഗവുമാണ്. അവർ സബർക്കാന്തയിലെ പാർട്ടി സെക്രട്ടേറിയറ്റംഗമാണ്. കൂടാതെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവുംയാണ്. അവർ Students’ Federation of India (SFI)യുടെ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി കൂടിയാണ്. ഗ്രാമ വികസനപ്രാധാന്യങ്ങൾ: സർപഞ്ച് സ്ഥാനത്ത് എത്തി ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടതായ പ്രശ്നങ്ങൾ ഗ്രാമത്തിലെ റോഡുകളും തെരുവ് ലൈറ്റുകളുമാണെന്ന് സത്യേഷ പറയുന്നു. അതോടൊപ്പം ഗ്രാമത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കാനും ഭവനങ്ങൾ അനുവദിക്കപ്പെട്ടിട്ടും ലഭിക്കാത്തവർക്കായി പ്രവർത്തിക്കാനുമാണ് അവളുടെ ശ്രമം. ദീർഘകാല പദ്ധതികളിൽ ഒരു ഹെൽത്ത് സെന്ററും, ഗ്രന്ഥശാലയും, ജിമ്മും ഗ്രാമത്തിൽ ഒരുക്കുക എന്നതാണ് ലക്ഷ്യം. “ഞങ്ങളുടെ ഗ്രാമം ദേശീയപാതയിൽ നിന്നും ഏകദേശം 1-1.5 കിലോമീറ്റർ അകലെയാണുള്ളത്. അവിടെത്താനുള്ള ബസ് സർവീസുകൾ കുറവാണ്. അതിനാൽ 3-4 ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഗ്രാമത്തിൽ നിന്നും പാതയിലേക്കായി ക്രമീകരിക്കാൻ ആഗ്രഹിക്കുന്നു,” സത്യേഷ പറഞ്ഞു. സാമൂഹിക പ്രവർത്തനങ്ങൾ: സത്യേഷ നിരവധി പൊതുപ്രശ്നങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പല രക്ഷിതാക്കളെ അവർ സഹായിച്ചിട്ടുണ്ട്, കുട്ടികളുടെ സ്കൂൾ ഫീസ് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫീസ് ഒഴിവാക്കാൻ ഇടപെട്ടിട്ടുണ്ട്. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഹിമ്മത്നഗറിൽ ദലിത് പെൺകുട്ടിയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധം നടത്തി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും, അഹമ്മദാബാദിലെ ഗോംടിപൂർ പ്രദേശത്തെ ചാർടോഡ കബ്രസ്ഥാൻ സമീപം നടന്ന ഇടിച്ചിട്ടിന് എതിരെയും അവർ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ട്. 2020 മുതൽ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് നടക്കാതെ അനധികൃതമായി കാര്യങ്ങൾ ഒരു അഡ്മിനിസ്ട്രേറ്ററിലൂടെ നടത്തപ്പെട്ടു വരികയായിരുന്നു. കാരണം, ഒബിസി സംവരണപരിശോധന സംബന്ധിച്ച കേസ് നീണ്ടുപോയിരുന്നു. CPI(M)യുടെ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി ഹിതേന്ദ്ര ഭട്ട് പ്രതികരിക്കുന്നു: “ഞങ്ങളുടെ പാർട്ടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്. ഞങ്ങൾ തിരഞ്ഞെടുപ്പു കേന്ദ്രീകരിച്ച പാര്‍ട്ടിയല്ല. എന്നാൽ ഒരു പാർലമെന്ററി ജനാധിപത്യത്തിൽ നല്ലത് ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടതുണ്ട്. സത്യേഷയുടെ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. അവർ വളരെ സജീവമായാണ് പ്രവർത്തിക്കുന്നത്. വിജയകരമായ സർപഞ്ചായിത്തന്നെ അവൾ മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

    വിഎസ് അച്ചുതാനന്ദൻ്റെ ആരോ​ഗ്യ നില ​മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ - പുതിയ മെഡിക്കൽ ബുള്ളറ്റിൻ.ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.നേരത്തെ, ആരോ​ഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു.

    ബ്രിട്ടീഷ് യുദ്ധ വിമാനം F35-ൻെറ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല; വാടക ഈടാക്കും - വിദഗ്ധ സംഘത്തിനും തകരാർ പരിഹരിക്കാൻ ആയില്ലെങ്കിൽ യുദ്ധവിമാനത്തെ എയർ ലിഫ്റ്റ് ചെയ്ത് കപ്പലിൽ എത്തിക്കും. ഇതിനായി പ്രത്യേക വിമാനം എത്തിച്ചേക്കും. കടലിൽ 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ട പ്രിൻസ് ഓഫ് വെയിൽസ് എന്ന പടക്കപ്പലിൽ നിന്ന് പറക്കവേ ഇന്ധനം തീർന്ന് അടിയന്തര ലാൻഡ് നടത്തി എന്നായിരുന്നു ബ്രിട്ടീഷ് നേവിയുടെ വിശദീകരണം. ഇന്ധനം നിറച്ച ശേഷം നടത്തിയ പരിശോധനയിൽ ഹൈഡ്രോളിക് സംവിധാനത്തിലും തകരാർ കണ്ടെത്തി. തകരാറിന്റെ വ്യക്തമായ കാരണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന കെട്ടിടമായ ഹാങ്ങറിലേക്ക് വിമാനം മാറ്റാനുള്ള സൗകര്യം എയർ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യുദ്ധവിമാനത്തിന്റെ രഹസ്യങ്ങൾ ചോർന്നേക്കും എന്ന ബ്രിട്ടന്റെ ഭീതിയാണ് വിമാനം ഡൊമസ്റ്റിക് ബേ യിൽ തന്നെ ഇട്ടിരിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെയും ബ്രിട്ടന്റെയും വ്യോമസേന സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തിനിടെയാണ് കഴിഞ്ഞ 14 ന് രാത്രി യുദ്ധവിമാനത്തിന്

    ദൈവ വചനം അഭ്യസിപ്പിക്കുവാൻ ഇതാ ഒരു സുവർണ്ണാവസരം - EBENEZER INSTITUTE OF BIBLICAL STUDIES ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ, ഓഫ് ലൈൻ ബൈബിൾ ക്ലാസുകൾ 2025 ജൂലൈ 17 മുതൽ ആരംഭിക്കുന്നു. C.Th, Dip.Th , B.Th, M.Div എന്ന കോഴ്‌സുകളിലേക്ക് പ്രവേശനമുണ്ട് . ദൈവ വേലക്ക് വിളിയും സമർപ്പണവും ഉള്ളവർക്ക് അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്ന ആണ്

    സംസ്ഥാനത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്- എ) വ്യാപിക്കുന്നു - എന്നാല്‍, രോഗമില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമുളള കോഴ്സുകള്‍ക്ക് ചേരുന്ന വിദ്യാര്‍ഥികള്‍, ക്യാമ്പിന് പോകുന്നവര്‍ തുടങ്ങിയവരൊഴികെയുള്ളവര്‍ വാക്സിനെടുക്കാന്‍ തയ്യാറാകുന്നില്ല. വില നല്‍കണമെന്നതാണു കാരണം. ഹെപ്പറ്റൈറ്റിസ്- എ പ്രതിരോധിക്കാന്‍ സ്വകാര്യമേഖലയില്‍ മാത്രമാണ് വാക്‌സിനുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്സിനേഷന്‍ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.

    ഖത്തറിൽ താൽക്കാലികമായി അടച്ചിട്ട വ്യോമപാത ഖത്തർ വീണ്ടും തുറന്നു - ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെയാണ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയത്. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചത്. അഞ്ച് മണിക്കൂറിലേറെ സര്‍വീസ് മുടങ്ങിയതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും വിമാനസര്‍വീസുകളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും. യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

    തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ രണ്ട് മാസത്തിലേറെയായി സൂക്ഷിച്ച മൃതദേഹം ജീര്‍ണിച്ച നിലയില്‍ - രണ്ട് മാസം നീണ്ട പൊലീസ് അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. ഇവര്‍ 22ന് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം ജീര്‍ണിച്ചതായി കണ്ടെത്തിയത്. മോര്‍ച്ചറി ജീവനക്കാര്‍ നല്‍കിയ പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയത്. സംഭവത്തില്‍ കൊട്ടിയം വാര്‍ഡ് അംഗം സാജന്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. എന്നാല്‍ ആശുപത്രി മോര്‍ച്ചറി കോള്‍ഡ് സ്റ്റോറേജ് ആണെന്നും രണ്ടാഴ്ചയിലധികം മൃതദേഹം ജീര്‍ണിക്കാതെ ഇരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹം ജീര്‍ണിച്ചു തുടങ്ങുന്നതിന് മുന്‍പ് ഏറ്റെടുക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ സംസ്‌കരിക്കാറുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

    ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ - എല്ലാവർക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിർത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിർത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. വർഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന യുദ്ധമായിരുന്നു ഇത്. ഈയുദ്ധം പശ്ചിമേഷ്യയെ മുഴുവൻ നശിപ്പിക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല. ഇസ്രയേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ. പശ്ചിമേഷ്യയെ ദൈവം അനുഗ്രഹിക്കട്ടെ. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ, ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ”, ട്രംപ് സാമൂഹികമാധ്യമത്തില്‍

    ഗാനരചയിതാവും ബ്രദറൺ സഭകളുടെ പ്രമുഖ സീനിയർ സുവിശേഷകനും വേദാദ്ധ്യാപകനുമായ ഇവാ. ജോർജ് പീറ്റർ ചിറ്റൂർ (84) നിര്യാതനായി - ക്രൈസ്തവ സാഹിത്യ അക്കാദമി, ബൈബിൾ സാഹിത്യ പ്രവർത്തകസമിതി തുടങ്ങി നിരവധി സംഘടനകളുടെ അവാർഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സുവിശേഷ ധ്വനി മാസികയുടെ എഡിറ്റോറിയൽ ബോർഡംഗവും മലബാർ മെസഞ്ചറിന്റെ ചീഫ് എഡിറ്ററുമായി പ്രവർത്തിച്ചു. സുൽത്താൻബത്തേരി, അട്ടപ്പാടി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ (പാലക്കാട്) എന്നീ സ്ഥലങ്ങളിൽ സഭകൾ സ്ഥാപിച്ചു. പരേതനായ സുവിശേഷകൻ ടി.ടി. വർഗീസിന്റെ മകൾ പരേതയായ റോസമ്മയാണ് ഭാര്യ. മക്കൾ: സുവി.സജി (ചിറ്റൂർ), ബിജു (അബുദാബി). മരുമക്കൾ: മിനി, ഷേർളി.

    പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ അയച്ചുകൊടുത്ത പ്രതി പിടിയിൽ - തുടർന്ന് തിരുവനന്തപുരം പൂജപ്പുരയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളുടെ ഫോട്ടോ എടുത്ത് സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഡ്യൂട്ടിയിലുള്ള എസ് സി പി ഓയുടെ വാട്‌സാപ്പ് നമ്പരിൽ അയച്ച് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. ശേഷം വിശദമായി പ്രതിയെ ചോദ്യം ചെയ്യുകയും ഇന്നലെ ഉച്ചക്ക് 2.15 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോണും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതിയിൽ രേഖപ്പെടുത്തി. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട പോലീസ് ഇൻസ്പെക്‌ടറുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ എസ് എച്ച് ഓ ബി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ കെ ആർ രാജേഷ് കുമാർ, സി പി ഓമാരായ

    അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; നാളെ നാട്ടിലെത്തിക്കും - അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ

    ഇറാനിലെ 6 വിമാനത്താവളങ്ങളില്‍ ആക്രമണം; 15 യുദ്ധവിമാനം തകര്‍ത്തതായി ഇസ്രയേല്‍ - രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇന്റലിജൻസ് നിർദ്ദേശങ്ങളോടെ പതിനഞ്ചിലധികകം വ്യോമസേന പോർവിമാനങ്ങള്‍ ആക്രമിച്ചു.’ എക്സ് പോസ്റ്റില്‍ ഐഡിഎഫ് പറഞ്ഞു. ഇറാനിയൻ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങള്‍ ശക്തമാക്കുകയാണെന്നും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമമേധാവിത്വം നിലനിർത്താനും ലക്ഷ്യമിടുന്നതായും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇറാനിയൻ സൈനിക കേന്ദ്ര കമാൻഡ് വക്താവ് ‘ചൂതാട്ടക്കാരൻ’ എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദ്ദേഹമായിരിക്കാം, എന്നാല്‍ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നല്‍കി. ‘ചൂതാട്ടക്കാരനായ മിസ്റ്റർ ട്രംപ്, ഈ യുദ്ധം നിങ്ങള്‍ തുടങ്ങിയേക്കാം, എന്നാല്‍ ഞങ്ങള്‍ക്കായിരിക്കും ഇത് അവസാനിപ്പിക്കാൻ കഴിയുക.’ ‘എക്സി’ല്‍ അദ്ദേഹം പറഞ്ഞു.

    വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ ഒരു പരാമര്‍ശം പ്രഥമാധ്യാപകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി - മന്ത്രിയുടെ പ്രസ്താവന അശ്രദ്ധാപൂര്‍വമായതും അധ്യാപകരുടെ ജോലി മാന്യതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവിച്ചു. ജോലിചെയ്ത് സമര്‍പ്പിതമായി ശമ്പളം നേടുന്ന അധ്യാപകര്‍ക്ക് തന്റെ ശമ്പളം എന്തിന് ഉപയോഗിക്കാമെന്ന് മനസ്സിലാക്കാനാവശ്യമായ ബോധമുണ്ടെന്നും, അതിന് ഒരു മന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നും സംഘടന പ്രതികരിച്ചു. അധ്യാപകരുടെ നിരവധി അധിക ചുമതലകളും ബുദ്ധിമുട്ടുകളും മുന്നോട്ട് വച്ച്, ഈ നിലപാട് മാന്യമായതല്ലെന്നായിരുന്നു പൊതുവായ അഭിപ്രായം. ഉച്ചഭക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ മെനു പ്രഥമാധ്യാപകര്‍ക്ക് അധികമായ ഭാരം സൃഷ്ടിക്കുമെന്ന് അവർ പറയുന്നു. വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് മെച്ചപ്പെട്ടതെങ്കിലും, ഇതിന്റെ ഒരുക്കവും നിയന്ത്രണവും മുഴുവന്‍ സ്കൂളിലെ

    പോത്തിന്റെ കയറില്‍ കാല്‍ കുടുങ്ങിയ യുവാവിനെ പോത്ത് തിരക്കേറിയ റോഡിലൂടെ വലിച്ചിഴച്ചു - സഹായിക്കൊപ്പം കാരാളിമുക്കിനു സമീപത്തെ വീട്ടില്‍ പശുവിനെ വാങ്ങാന്‍ എത്തിയതായിരുന്നു സുനില്‍. ഇതിനിടെ സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പോത്തിനെ സുനില്‍ പ്രത്യേക ശബ്ദമുണ്ടാക്കി വിളിച്ചു. ശബ്ദം കേട്ട് വിരണ്ട പോത്ത് കുറ്റിയില്‍ നിന്നും കയര്‍ വേര്‍പെട്ട് ഓടിയെത്തുകയും പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കാലില്‍ കുരുങ്ങി. മറിഞ്ഞു