മനുഷ്യരുടെ അന്ത്യം ഇങ്ങനെയാകാൻ സാധ്യതയേറെ

രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ  റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ്‌ ബോക്സുകൾ  ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും.  ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു. 


ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..


 അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?

 മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും 


ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി..  കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..

  

ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..


AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?


ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ 


AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്‌?


ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.


AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?


ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ്‌ ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ്‌ എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ്‌ കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..

അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു. 


ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ്  ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..


എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.


അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?


ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765  X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..


Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.


അഴിമതി ഇല്ല. Day and Night വർക്ക്‌ ചെയ്യും, കൃത്യത ഉള്ള വർക്ക്‌ ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ്‌ കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട. 


പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത്‌ ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത്‌ ആവശ്യം?


മനുഷ്യരുടെ പോരായ്മകൾ 

---=------==-

മാക്സിമം 8 മണിക്കൂർ ജോലി ചെയ്താൽ അയാൾ അവശനാകും, ഫുഡ്‌ വേണം, വെള്ളം വേണം, രോഗം വരും, അമിതമായ ചികിത്സ ചിലവ്, മരണം, ജനിച്ചു കഴിഞ്ഞാൽ ഫുഡ്‌ വായിൽ വെച്ച് കൊടുക്കണം, തീട്ടം വാരണം, നോക്കാൻ ആൾ വേണം, രോഗം വരാതെ നോക്കണം, വിദ്യാഭ്യാസം പൂർത്തിയാകാൻ 25 വർഷം എങ്കിലും വേണം.. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും പിള്ളേരെ വളർത്താൻ ആണ് ഉപയോഗിക്കുന്നത്.. അതുകൊണ്ടാണ് 2 ലക്ഷം വർഷം ആയ ഹോമോസാപ്പിയൻസിന് കാര്യമായ പുരോഗതി ഉണ്ടാകാത്തത്.. ആകെ പുരോഗതി ഉണ്ടാകുന്നത്  10% ആധുനിക മനുഷ്യർ ജീവിക്കുന്ന നാട്ടിൽ മാത്രം..ബാക്കി ആളുകൾ ഇന്നും 2000 വും 4000 വും വർഷം പഴക്കമുള്ള പുസ്തകം കക്ഷത്തിൽ വെച്ച് പ്രാകൃത ജീവിതം തുടരുന്നു.. അവരുടെ മക്കളെയും ഗോത്ര സെറ്റപ്പ് പഠിപ്പിച്ചു വളർത്തുന്നു..


എന്നാൽ ഇനി വരാൻ പോകുന്ന 200 വർഷങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകും.. അതിന്റെ തുടക്കം ആധുനിക സമൂഹം ജീവിക്കുന്ന നാട്ടിൽ നിന്നായിരിക്കും. എങ്ങനെ ആണ് AI വിപ്ലവം ഉണ്ടാകാൻ പോകുന്നത് എന്ന് നോക്കാം..


1. വീടുകളിലെ മാറ്റം 

--------

മക്കളെ വളർത്താൻ താല്പര്യം ഇല്ലാത്തവർ വീട്ടിൽ AI റോബോട്ടിനെ മേടിക്കും.. പ്രായം ആയാൽ അവരുടെ കാര്യങ്ങൾ നോക്കുക എന്ന ആവശ്യത്തിനായിരിക്കും അവർ റോബോട്ടിനെ മേടിക്കുന്നത്..ഇത് ആധുനിക സമൂഹത്തിൽ ഒരു ട്രെന്റ് ആയി മാറും .. കുട്ടികളെ വളർത്താനുള്ള പ്രയാസം, ഉയർന്ന പഠന ചെലവ്, ഇനി അവനെ വളർത്തി വലുതാക്കിയാൽ അവൻ മാതാപിതാക്കളെ നോക്കും എന്ന് ഉറപ്പ് ഇല്ലായ്മ, മക്കൾ നോക്കാതെ ഉണ്ടാകുന്ന ദുഃഖം, ഇനി അവൻ മരിച്ചു പോയാൽ അല്ലങ്കിൽ അവനു രോഗം വന്നാൽ ഉണ്ടാകുന്ന ദുഃഖം അങ്ങനെ പല കാരണങ്ങൾകൊണ്ടും മക്കളിൽ നിന്നും ദുഃഖം അല്ലാതെ സന്തോഷം കിട്ടില്ല എന്ന സത്യം തിരിച്ചറിയുന്നവരും എല്ലാം മാറി ചിന്തിക്കാൻ തുടങ്ങും.. ഇനി അവനെ പഠിപ്പിച്ചിട്ട് എന്ത്‌ കാര്യം? ജോലി എങ്ങും കിട്ടില്ല.. എല്ലാം AI യിലേക്ക് മാറും.. ചുരുക്കി പറഞ്ഞാൽ കുട്ടികൾ ബാധ്യത ആയി മാറും എന്ന് അർഥം. അല്ലങ്കിൽ ജോലി ഇല്ലാതെ പട്ടിണി കിടന്ന് അവൻ ചാകും.


2. ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും എല്ലാം AI യിലേക്ക് മാറും.

----------

ഓഫീസ് ജോലികൾ എല്ലാം AI യിലേക്ക് മാറും.. മോഷണം ഇല്ല, അഴിമതി ഇല്ല, കൃത്യത, വേഗത, ശമ്പളം വേണ്ട, ഫുഡ്‌ വേണ്ട അക്കോമഡേഷൻ വേണ്ട.. അങ്ങനെ വരുമ്പോൾ പിന്നെ ആരേലും ജോലിക്ക് മനുഷ്യരെ വെക്കുമോ?


ജയിന്റ് AI റോബോട്ടുകളുടെ വരവ് 

-----------

നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ മേഘലകളിലും ക്രെഷർ, പാറമട, മൈനിംഗ് ജോലികൾ ചെയ്തിരുന്ന സ്ഥലങ്ങളിൽ കൂറ്റൻ ജയിന്റ് റോബോട്ടുകൾ ജോലി ചെയ്യുന്നത് കാണാം 


മനുഷ്യരുടെ അന്ത്യം 

----------------

മനുഷ്യരിൽ സൈന്റിസ്റ്റുകൾ ഉള്ളത് പോലെ AI റോബോട്ടുകളിൽ റിസർച്ച് വിഭാഗങ്ങൾ ഉണ്ടായി വരുന്നതോടെ അവശേഷിക്കുന്ന മനുഷ്യരുടെ അന്ത്യം തുടങ്ങി എന്ന് കരുതാം..മരണം ഇല്ലാത്ത AI റോബോട്ടുകൾ അവരുടെ Next Generation റോബോട്ടുകളെ നിർമിക്കാൻ തുടങ്ങും.. വിപ്ലവകരമായ പല കണ്ടുപിടുത്തങ്ങളും അവർ നടത്തും.. ..അവർ പ്രപഞ്ച രഹസ്യം കണ്ടെത്തും..അവർക്ക് ജീവൻ നിലനിർത്താൻ വായു, ജലം ആവശ്യം ഇല്ലാത്തത് കൊണ്ട് അവർ ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലേക്കും യാത്രകൾ തുടങ്ങും..അവിടെ കോളനികൾ ഉണ്ടാക്കും. 


AI റോബോട്ടുകൾക്ക് ഫുഡ്‌ ആവശ്യം ഇല്ലാത്തത് കൊണ്ട് കൃഷി നിന്നു പോകും.. അവശേഷിക്കുന്ന മനുഷ്യർ പട്ടിണി താങ്ങാൻ പറ്റാതെ വനവാസത്തിന് പോകും.. ശിലായുഗ മനുഷ്യരെ പോലെ അവർ പഴങ്ങളും കിഴങ്ങുകളും കഴിച്ച് ഒടുവിൽ മണ്ണടിയും.. വനത്തിൽ ജീവിതം തുടങ്ങിയ ഹോമോസാപ്പിയൻസ് ഒടുവിൽ വനത്തിൽ ഒടുങ്ങി ഇല്ലാതാകും.രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ  റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ്‌ ബോക്സുകൾ  ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും.  ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു. 


ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..


 അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?

മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും 


ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു.. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി..  കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..

  


ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..


AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?


ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ 


AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്‌?


ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.


AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?


ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ്‌ ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ്‌ എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ്‌ കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..

അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു. 


ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ്  ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..


എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.


അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?


ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765  X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..


Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.


അഴിമതി ഇല്ല. Day and Night വർക്ക്‌ ചെയ്യും, കൃത്യത ഉള്ള വർക്ക്‌ ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ്‌ കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട. 


പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത്‌ ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത്‌ ആവശ്യം?

RELATED STORIES

  • പ്രശസ്ത അമേരിക്കൻ വേദശാസ്ത്രജ്ഞൻ ജോൺ എഫ് മക് ആർതർ (84) അന്തരിച്ചു - 1969 മുതൽ അഞ്ച് പതിറ്റാണ്ടിലേറെ കാലിഫോർണിയയിലെ സൺ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സീനിയർ പാസ്റ്ററായി മക്ആർതർ സേവനമനുഷ്ഠിച്ചു. മാക് ആർതറിന്റെ ബൈബിളിന്റെ വിശദീകരണ പഠിപ്പിക്കൽ ശൈലി പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമേരിക്കയിലെ ദൈവശാസ്ത്ര

    മോഡലും സോഷ്യൽ മീഡിയ ഇന്‍‌ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു - പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻ തന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഒടുവിൽ ജിപ്‌മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം

    കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, നടപടിയെടുക്കും: വി ശിവൻകുട്ടി - കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്ന് ഡിവൈഎഫ്‌ഐ അപലപിച്ചു. കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്‌മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു

    കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്

    പകര്‍ന്നു നല്‍കേണ്ടത് അജ്ഞതയല്ല, അറിവാണ്; അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ - സംഘപരിവാര്‍ നാടിനെ എങ്ങോട്ട് നയിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവര്‍ത്തിയെന്ന് ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു

    ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവ്’; വിമർശിച്ച് സിവി ബാലചന്ദ്രൻ - ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ മുന്നറിയിപ്പ്. പാർട്ടിക്ക് മേലെ വളരാൻ ശ്രമിച്ചാൽ പിടിച്ച് പുറത്തിടണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും പാർട്ടി വളർത്താൻ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്റെ വിമർശനം

    അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു - കോഴിക്കോട് ഭാഗത്തേയ്ക്ക്‌ പോവുകയായിരുന്ന കാർ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക്‌ പോയ ബൈക്കിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കി. ഇന്നു പുലർച്ചെ ഒരു മണിക്ക് പുതിയങ്ങാടി വച്ചാണ് അപകടം

    ഭാരത് മാതാ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ശൈലിയല്ല,ബിനോയ് വിശ്വം - സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയാണ് വിമർശനം.

    വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ - അതേസമയം, വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി ചാമുണ്ണി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വർധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി

    അരൂരിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു - ഭാര്യ നീതു (32)- ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വെച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. പാമ്പു കടിയേറ്റ ഉടനെ നീതുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടര്‍

    75 വയസ് കഴിഞ്ഞാൽ വിരമിക്കണം: വിവാദമായി മോഹൻ ഭാഗവതിൻ്റെ പരാമർശം; മോദിക്കെതിരെയെന്ന് പ്രതിപക്ഷം - ഇതേ തീരുമാനം മോദിക്കും ബാധകമാകുമോ എന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് ചോദിച്ചു. പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്

    ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി - ആഞ്ഞിലിക്കാട് റോഡിൽ ചക്കാലപ്പറമ്പിൽ പള്ളിക്കു സമീപമുള്ള കോതാട്ട് ഹൗസിൽ ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി. സംസ്കാരം ജൂലൈ 12 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് ഇടകൊച്ചി മക്പേല സെമിത്തേരിയിൽ. മകൾ: ആൻലിയ ദിനൂപ്

    സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി: വി ഡി സതീശന്‍ - ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരെയും സര്‍വകലാശാലയില്‍ വന്ന കുട്ടികളെയും മര്‍ദ്ദിക്കുകയാണോ ചെയ്യേണ്ടത് ?. കീം ഫലം വന്നപ്പോള്‍ ഹൈക്കോടതി അതു റദ്ദു ചെയ്തു. ആരെങ്കിലും പ്രോസ്‌പെക്ടസ് അവസാന നിമിഷം തിരുത്തുമോ?. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു

    മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിൻ്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷം ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍ - ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു

    ശുചിമുറിയില്‍ രക്തക്കറ: വസ്ത്രം മാറ്റി പെണ്‍കുട്ടികളെ ആര്‍ത്തവപരിശോധന നടത്തി മഹാരാഷ്ട്രയിലെ സ്‌കൂള്‍;വിമര്‍ശനം - ശേഷം ആര്‍ത്തവമില്ലെന്ന് പറഞ്ഞ പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുളള കുട്ടികളെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങളില്‍ സ്പര്‍ശിച്ചാണ് പരിശോധന നടത്തിയത്. ആര്‍ത്തവമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതോടെ കുട്ടിയെ മറ്റ് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും മുന്നില്‍വെച്ച് വഴക്കുപറയുകയും അപമാനിക്കുകയും ചെയ്തു

    തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ; കെ. മുരളീധരൻ - ഇപ്പോൾ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. യു.ഡി.എഫിൽ വിറകുവെട്ടുകളും വെള്ളംകോരികളുമായ ഒരുപാട് നേതാക്കളുണ്ട്. ജനപിന്തുണയിൽ മുൻതൂക്കമുള്ള നേതാവ് മുഖ്യമന്ത്രിയാക്കും. പാർട്ടിക്ക് ചില ചട്ടക്കൂടുകളുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി - അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം സ്വദേശിയായ രാജേഷ്, ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടാൻ പോയ പോലീസുകാർക്കു നേരേ ആക്രമണമുണ്ടായി. എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിെക്കത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടിൽ പോയിരുന്നു. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന്‌ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയായിരുന്നു മരണമെന്നാണ് പോലീസ് സംശയിക്കുന്നത്

    പോർക്കളത്തിൽ ഞങ്ങളോടൊപ്പം പടപൊരുതിയ ഒരു സഹ ഭടനും കൂടി യാത്രയായി; ഓർമ്മകുറിപ്പ് - വഴിയരികിൽ തൻ്റെ വാഹനം മാറ്റി നിറുത്തി ശുഭപ്രതീക്ഷയുടെ പുഞ്ചിരിയോടെ തൻ്റെ കുഞ്ഞിന് ആവശ്യമെന്നു പറഞ്ഞ ഏതോ സാധനം വാങ്ങിക്കുവാൻ കുഞ്ഞിനെ കടയിലേക്ക് പറഞ്ഞു വിട്ടിട്ട് താൻ വഴിയരികിൽ മാറി നിൽക്കുമ്പോഴാണ് അത്യഹിതം കടന്നു വന്നത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ പാസ്റ്റർ ജോസ് പ്രകാശ് യാതൊരു തെറ്റും ചെയ്തില്ല എന്നതാണ് ഇതിൻ്റെ യാഥാർത്ഥ്യം. മരണമെന്ന ശത്രു തൻ്റെ നേരെ പാഞ്ഞു വന്നത് മറ്റൊരു വാഹനത്തിൻ്റെ ചുവടു പിടിച്ചായിരുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. നിരാശയുടെ ആഴങ്ങളിലൂടെ കയറി വന്ന അപകടം പെട്ടന്നായിരുന്നു ആകസ്മികമായ സംഭവം അവിടെ താണ്ഡവമാടിയത്. തൻ്റെ പൂർണ്ണ വിടുതൽ അനുഭവിച്ച് ജീവതത്തിൽ താൻ മടങ്ങിവരുമെന്നതായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ശുഭപ്രതീക്ഷ. പക്ഷേ പരിസര ബോധമില്ലാത്ത കോളിയായ മരണം തന്നെ പെട്ടെന്ന് കീഴ്പ്പെടുത്തി. ഞങ്ങളുടെ സഹോദരൻ തിരിച്ചു വരും ഇനിയും

    മന്ത്രവാദത്തിന്റെ മറവില്‍ കൊടുംക്രൂരത - ബാബുലാല്‍, ഭാര്യ സീതദേവി, അമ്മ കറ്റോ മസോമത്ത്, മകന്‍ മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരാണ് മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തി എന്നാരോരിപിച്ച്‌ 250ഓളം വരുന്ന ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊല്ലുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊല്ലപ്പെട്ടവരെല്ലാം ഒറോണ്‍ എന്ന ആദിവാസി സമുദായത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് എസ്പി സ്വീറ്റി സഹ്‌റാവത്ത് പറഞ്ഞു. ഏകദേശം അമ്ബത് പേര്‍ അടങ്ങുന്ന സംഘമാണ് ആദിവാസി കുടുംബത്തിലെത്തിയത്.

    പാസ്റ്റർ ജോസ് പ്രകാശ് സ്വന്ത ഭവനത്തിലേക്ക് യാത്രയായി - ക്രിട്ടിക്കലായി കഴിഞ്ഞിരുന്ന പാസ്റ്റർ ജോസ് പ്രകാശ് തൻ്റെ ഈ ലോകത്തിലെ ജീവിതത്തോട് യാത്ര പറഞ്ഞു. കഴിവിൻ്റെ പരമാവധി മെഡിക്കൽ ശസ്ത്രവും പ്രാർത്ഥനാ സമൂഹവും ഒന്നിച്ചുള്ള പോരാട്ടത്തിൽ പ്രതിഫലം കാണാൻ കഴിയാതെയാണ് വിധി തന്നെ കിഴ്പ്പെടുത്തിയത്. ചെറുവക്കൽ New Life Biblical Seminary യിൽ നിന്നും വേദപഠനം പൂർത്തീകരിച്ചതിന് ശേഷം നെയ്യാറ്റിൻകരയിലെ ഐ.പി.സി സികളിൽ തൻ്റെ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. സംസ്ക്കാരം പേരക്കോണം ആനക്കുഴി സ്വവസതിയിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങി വൈകുന്നേം 5 മണിയോടെ അവസാനിക്കും. ഭാര്യ, മക്കൾ, ബന്ധുമിത്രാധികൾ എല്ലാവരെയും ദൈവം ആശ്വസിപ്പിക്കാനായി പ്രാർത്ഥന ചോദിക്കുന്നു. New Life Biblical Seminary യിലെ 2003