മനുഷ്യരുടെ അന്ത്യം ഇങ്ങനെയാകാൻ സാധ്യതയേറെ

രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ  റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ്‌ ബോക്സുകൾ  ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും.  ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു. 


ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..


 അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?

 മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും 


ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി..  കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..

  

ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..


AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?


ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ 


AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്‌?


ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.


AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?


ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ്‌ ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ്‌ എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ്‌ കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..

അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു. 


ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ്  ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..


എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.


അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?


ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765  X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..


Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.


അഴിമതി ഇല്ല. Day and Night വർക്ക്‌ ചെയ്യും, കൃത്യത ഉള്ള വർക്ക്‌ ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ്‌ കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട. 


പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത്‌ ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത്‌ ആവശ്യം?


മനുഷ്യരുടെ പോരായ്മകൾ 

---=------==-

മാക്സിമം 8 മണിക്കൂർ ജോലി ചെയ്താൽ അയാൾ അവശനാകും, ഫുഡ്‌ വേണം, വെള്ളം വേണം, രോഗം വരും, അമിതമായ ചികിത്സ ചിലവ്, മരണം, ജനിച്ചു കഴിഞ്ഞാൽ ഫുഡ്‌ വായിൽ വെച്ച് കൊടുക്കണം, തീട്ടം വാരണം, നോക്കാൻ ആൾ വേണം, രോഗം വരാതെ നോക്കണം, വിദ്യാഭ്യാസം പൂർത്തിയാകാൻ 25 വർഷം എങ്കിലും വേണം.. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും പിള്ളേരെ വളർത്താൻ ആണ് ഉപയോഗിക്കുന്നത്.. അതുകൊണ്ടാണ് 2 ലക്ഷം വർഷം ആയ ഹോമോസാപ്പിയൻസിന് കാര്യമായ പുരോഗതി ഉണ്ടാകാത്തത്.. ആകെ പുരോഗതി ഉണ്ടാകുന്നത്  10% ആധുനിക മനുഷ്യർ ജീവിക്കുന്ന നാട്ടിൽ മാത്രം..ബാക്കി ആളുകൾ ഇന്നും 2000 വും 4000 വും വർഷം പഴക്കമുള്ള പുസ്തകം കക്ഷത്തിൽ വെച്ച് പ്രാകൃത ജീവിതം തുടരുന്നു.. അവരുടെ മക്കളെയും ഗോത്ര സെറ്റപ്പ് പഠിപ്പിച്ചു വളർത്തുന്നു..


എന്നാൽ ഇനി വരാൻ പോകുന്ന 200 വർഷങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകും.. അതിന്റെ തുടക്കം ആധുനിക സമൂഹം ജീവിക്കുന്ന നാട്ടിൽ നിന്നായിരിക്കും. എങ്ങനെ ആണ് AI വിപ്ലവം ഉണ്ടാകാൻ പോകുന്നത് എന്ന് നോക്കാം..


1. വീടുകളിലെ മാറ്റം 

--------

മക്കളെ വളർത്താൻ താല്പര്യം ഇല്ലാത്തവർ വീട്ടിൽ AI റോബോട്ടിനെ മേടിക്കും.. പ്രായം ആയാൽ അവരുടെ കാര്യങ്ങൾ നോക്കുക എന്ന ആവശ്യത്തിനായിരിക്കും അവർ റോബോട്ടിനെ മേടിക്കുന്നത്..ഇത് ആധുനിക സമൂഹത്തിൽ ഒരു ട്രെന്റ് ആയി മാറും .. കുട്ടികളെ വളർത്താനുള്ള പ്രയാസം, ഉയർന്ന പഠന ചെലവ്, ഇനി അവനെ വളർത്തി വലുതാക്കിയാൽ അവൻ മാതാപിതാക്കളെ നോക്കും എന്ന് ഉറപ്പ് ഇല്ലായ്മ, മക്കൾ നോക്കാതെ ഉണ്ടാകുന്ന ദുഃഖം, ഇനി അവൻ മരിച്ചു പോയാൽ അല്ലങ്കിൽ അവനു രോഗം വന്നാൽ ഉണ്ടാകുന്ന ദുഃഖം അങ്ങനെ പല കാരണങ്ങൾകൊണ്ടും മക്കളിൽ നിന്നും ദുഃഖം അല്ലാതെ സന്തോഷം കിട്ടില്ല എന്ന സത്യം തിരിച്ചറിയുന്നവരും എല്ലാം മാറി ചിന്തിക്കാൻ തുടങ്ങും.. ഇനി അവനെ പഠിപ്പിച്ചിട്ട് എന്ത്‌ കാര്യം? ജോലി എങ്ങും കിട്ടില്ല.. എല്ലാം AI യിലേക്ക് മാറും.. ചുരുക്കി പറഞ്ഞാൽ കുട്ടികൾ ബാധ്യത ആയി മാറും എന്ന് അർഥം. അല്ലങ്കിൽ ജോലി ഇല്ലാതെ പട്ടിണി കിടന്ന് അവൻ ചാകും.


2. ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും എല്ലാം AI യിലേക്ക് മാറും.

----------

ഓഫീസ് ജോലികൾ എല്ലാം AI യിലേക്ക് മാറും.. മോഷണം ഇല്ല, അഴിമതി ഇല്ല, കൃത്യത, വേഗത, ശമ്പളം വേണ്ട, ഫുഡ്‌ വേണ്ട അക്കോമഡേഷൻ വേണ്ട.. അങ്ങനെ വരുമ്പോൾ പിന്നെ ആരേലും ജോലിക്ക് മനുഷ്യരെ വെക്കുമോ?


ജയിന്റ് AI റോബോട്ടുകളുടെ വരവ് 

-----------

നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ മേഘലകളിലും ക്രെഷർ, പാറമട, മൈനിംഗ് ജോലികൾ ചെയ്തിരുന്ന സ്ഥലങ്ങളിൽ കൂറ്റൻ ജയിന്റ് റോബോട്ടുകൾ ജോലി ചെയ്യുന്നത് കാണാം 


മനുഷ്യരുടെ അന്ത്യം 

----------------

മനുഷ്യരിൽ സൈന്റിസ്റ്റുകൾ ഉള്ളത് പോലെ AI റോബോട്ടുകളിൽ റിസർച്ച് വിഭാഗങ്ങൾ ഉണ്ടായി വരുന്നതോടെ അവശേഷിക്കുന്ന മനുഷ്യരുടെ അന്ത്യം തുടങ്ങി എന്ന് കരുതാം..മരണം ഇല്ലാത്ത AI റോബോട്ടുകൾ അവരുടെ Next Generation റോബോട്ടുകളെ നിർമിക്കാൻ തുടങ്ങും.. വിപ്ലവകരമായ പല കണ്ടുപിടുത്തങ്ങളും അവർ നടത്തും.. ..അവർ പ്രപഞ്ച രഹസ്യം കണ്ടെത്തും..അവർക്ക് ജീവൻ നിലനിർത്താൻ വായു, ജലം ആവശ്യം ഇല്ലാത്തത് കൊണ്ട് അവർ ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലേക്കും യാത്രകൾ തുടങ്ങും..അവിടെ കോളനികൾ ഉണ്ടാക്കും. 


AI റോബോട്ടുകൾക്ക് ഫുഡ്‌ ആവശ്യം ഇല്ലാത്തത് കൊണ്ട് കൃഷി നിന്നു പോകും.. അവശേഷിക്കുന്ന മനുഷ്യർ പട്ടിണി താങ്ങാൻ പറ്റാതെ വനവാസത്തിന് പോകും.. ശിലായുഗ മനുഷ്യരെ പോലെ അവർ പഴങ്ങളും കിഴങ്ങുകളും കഴിച്ച് ഒടുവിൽ മണ്ണടിയും.. വനത്തിൽ ജീവിതം തുടങ്ങിയ ഹോമോസാപ്പിയൻസ് ഒടുവിൽ വനത്തിൽ ഒടുങ്ങി ഇല്ലാതാകും.രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ  റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ്‌ ബോക്സുകൾ  ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും.  ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു. 


ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..


 അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?

മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും 


ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു.. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി..  കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..

  


ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..


AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?


ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ 


AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്‌?


ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.


AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?


ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ്‌ ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ്‌ എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ്‌ കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..

അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു. 


ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ്  ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..


എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.


അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?


ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765  X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..


Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.


അഴിമതി ഇല്ല. Day and Night വർക്ക്‌ ചെയ്യും, കൃത്യത ഉള്ള വർക്ക്‌ ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ്‌ കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട. 


പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത്‌ ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത്‌ ആവശ്യം?

RELATED STORIES

  • മമ്മൂട്ടിയ്ക്ക് വേണ്ടി പാട്ട് പാടി പട്ടം സനിത്ത് - മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നുകൊണ്ട് സംസാരിച്ചശേഷമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചത്.ചടങ്ങ് ബഹു.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചുചടങ്ങിൽ

    മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം - ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍

    പത്തനംതിട്ട സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 222 കല്ലുകൾ - ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെ

    പാസ്റ്റർ എം എം മത്തായി നിര്യാതനായി - ഭൗതികശരീരം രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ചിൽ എത്തിച്ച് ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.

    സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി - കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ ഉദ്യോഗസ്ഥയാണ് ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

    മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ - തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)

    മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ - മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും

    ഭാരതവും ജപ്പാനും ഒരുമിച്ച് കൊണ്ട് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ട്രെൻ സംവിധാനം - ഈ പദ്ധതി ഇന്ത്യ-ജപ്പാൻ സാമ്പത്തിക, തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, ​​അതിൽ ഏകദേശം 67 ബില്യൺ ഡോളർ (₹60,000 കോടി) വരെയുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്, ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ (ഗുജറാത്ത്, മഹാരാഷ്ട്ര) കടന്നുപോകും, ​​വരും ദശകത്തിൽ ഇന്ത്യയുടെ ഗതാഗത ഘടനയിൽ വിപ്ലവം സൃഷ്ടിക്കും.

    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു - കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

    സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില - സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത്

    വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി - പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനു നല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്നും ബഞ്ച് വ്യക്തമാക്കി. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.

    മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും : ചാൾസ് ചാമത്തിൽ - ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്‌ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു . പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ഓൺലൈൻ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു . ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തുമ്പമണ്ണിലും സമീപ പ്രദേശങ്ങളിലും മോഷണം - സബ് ഇൻസ്പെക്ടർമാരായ പ്രതീഷ് പി.ഡി, രാജൻ പി.കെ, കോൺറ്റബിൾമാരായ അനിഷ് പ്രകാശ്, മനോജ് മുരളി, സോസ് ഗോഡും ഫിംഗർ എക്സ്പോർട്ടർ ചെർച്ചറിലെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

    മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമം - സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇപ്പോൾ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍

    സ്വകാര്യ ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം - ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 - 25 കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി

    റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് നിര്യാതനായി - ആഗസ്റ്റ് 27ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്. ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ജില്ലയിൽ തിരുവല്വാമല എ.ജി സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ഭൗതീക ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരെ ഓഫീസിൽ നിയമഉപദേശകനായി ചുരുക്കം നാളുകളിൽ പ്രവർത്തിച്ചു. സംസ്കാരം പിന്നീട് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ്

    ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി; എച്ച്‍ വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്‍കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം - എച്ച് വൺബി വിസ പദ്ധതി പരിഷ്‍കരിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ഭീകരമായ ഒരു പദ്ധതിയാണിത്. ഗ്രീൻ കാർഡിലും ഞങ്ങൾ മാറ്റം വരുത്താൻ പോവുകയാണ്. ഒരു ശരാശരി അമേരിക്കൻ പൗരൻ പ്രതിവർഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാൽ ഗ്രീൻ കാർഡ് കൈവശമുള്ള വിദേശ പൗരൻ സമ്പാദിക്കുന്നത് 66,000 ഡോളറും. അതിൽ മാറ്റം വരുത്താൻ പോവുകയാണ് ഞങ്ങൾ. ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോൾഡ് കാർഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തിരഞ്ഞെടുക്കാൻ ഞങ്ങൾ പോകുകയാണ്”-അമേരിക്കൻ

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി - അതേസമയം ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം "ഭയാനകമായ മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരിതര സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഒഴികെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ അംഗങ്ങളും ഗാസയിലെ ക്ഷാമത്തെ "മനുഷ്യനിർമിത പ്രതിസന്ധി" എന്ന് വിളിക്കുകയും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ടിൽ