മനുഷ്യരുടെ അന്ത്യം ഇങ്ങനെയാകാൻ സാധ്യതയേറെ

രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ  റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ്‌ ബോക്സുകൾ  ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും.  ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു. 


ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..


 അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?

 മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും 


ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി..  കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..

  

ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..


AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?


ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ 


AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്‌?


ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.


AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?


ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ്‌ ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ്‌ എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ്‌ കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..

അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു. 


ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ്  ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..


എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.


അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?


ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765  X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..


Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.


അഴിമതി ഇല്ല. Day and Night വർക്ക്‌ ചെയ്യും, കൃത്യത ഉള്ള വർക്ക്‌ ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ്‌ കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട. 


പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത്‌ ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത്‌ ആവശ്യം?


മനുഷ്യരുടെ പോരായ്മകൾ 

---=------==-

മാക്സിമം 8 മണിക്കൂർ ജോലി ചെയ്താൽ അയാൾ അവശനാകും, ഫുഡ്‌ വേണം, വെള്ളം വേണം, രോഗം വരും, അമിതമായ ചികിത്സ ചിലവ്, മരണം, ജനിച്ചു കഴിഞ്ഞാൽ ഫുഡ്‌ വായിൽ വെച്ച് കൊടുക്കണം, തീട്ടം വാരണം, നോക്കാൻ ആൾ വേണം, രോഗം വരാതെ നോക്കണം, വിദ്യാഭ്യാസം പൂർത്തിയാകാൻ 25 വർഷം എങ്കിലും വേണം.. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും പിള്ളേരെ വളർത്താൻ ആണ് ഉപയോഗിക്കുന്നത്.. അതുകൊണ്ടാണ് 2 ലക്ഷം വർഷം ആയ ഹോമോസാപ്പിയൻസിന് കാര്യമായ പുരോഗതി ഉണ്ടാകാത്തത്.. ആകെ പുരോഗതി ഉണ്ടാകുന്നത്  10% ആധുനിക മനുഷ്യർ ജീവിക്കുന്ന നാട്ടിൽ മാത്രം..ബാക്കി ആളുകൾ ഇന്നും 2000 വും 4000 വും വർഷം പഴക്കമുള്ള പുസ്തകം കക്ഷത്തിൽ വെച്ച് പ്രാകൃത ജീവിതം തുടരുന്നു.. അവരുടെ മക്കളെയും ഗോത്ര സെറ്റപ്പ് പഠിപ്പിച്ചു വളർത്തുന്നു..


എന്നാൽ ഇനി വരാൻ പോകുന്ന 200 വർഷങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകും.. അതിന്റെ തുടക്കം ആധുനിക സമൂഹം ജീവിക്കുന്ന നാട്ടിൽ നിന്നായിരിക്കും. എങ്ങനെ ആണ് AI വിപ്ലവം ഉണ്ടാകാൻ പോകുന്നത് എന്ന് നോക്കാം..


1. വീടുകളിലെ മാറ്റം 

--------

മക്കളെ വളർത്താൻ താല്പര്യം ഇല്ലാത്തവർ വീട്ടിൽ AI റോബോട്ടിനെ മേടിക്കും.. പ്രായം ആയാൽ അവരുടെ കാര്യങ്ങൾ നോക്കുക എന്ന ആവശ്യത്തിനായിരിക്കും അവർ റോബോട്ടിനെ മേടിക്കുന്നത്..ഇത് ആധുനിക സമൂഹത്തിൽ ഒരു ട്രെന്റ് ആയി മാറും .. കുട്ടികളെ വളർത്താനുള്ള പ്രയാസം, ഉയർന്ന പഠന ചെലവ്, ഇനി അവനെ വളർത്തി വലുതാക്കിയാൽ അവൻ മാതാപിതാക്കളെ നോക്കും എന്ന് ഉറപ്പ് ഇല്ലായ്മ, മക്കൾ നോക്കാതെ ഉണ്ടാകുന്ന ദുഃഖം, ഇനി അവൻ മരിച്ചു പോയാൽ അല്ലങ്കിൽ അവനു രോഗം വന്നാൽ ഉണ്ടാകുന്ന ദുഃഖം അങ്ങനെ പല കാരണങ്ങൾകൊണ്ടും മക്കളിൽ നിന്നും ദുഃഖം അല്ലാതെ സന്തോഷം കിട്ടില്ല എന്ന സത്യം തിരിച്ചറിയുന്നവരും എല്ലാം മാറി ചിന്തിക്കാൻ തുടങ്ങും.. ഇനി അവനെ പഠിപ്പിച്ചിട്ട് എന്ത്‌ കാര്യം? ജോലി എങ്ങും കിട്ടില്ല.. എല്ലാം AI യിലേക്ക് മാറും.. ചുരുക്കി പറഞ്ഞാൽ കുട്ടികൾ ബാധ്യത ആയി മാറും എന്ന് അർഥം. അല്ലങ്കിൽ ജോലി ഇല്ലാതെ പട്ടിണി കിടന്ന് അവൻ ചാകും.


2. ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും എല്ലാം AI യിലേക്ക് മാറും.

----------

ഓഫീസ് ജോലികൾ എല്ലാം AI യിലേക്ക് മാറും.. മോഷണം ഇല്ല, അഴിമതി ഇല്ല, കൃത്യത, വേഗത, ശമ്പളം വേണ്ട, ഫുഡ്‌ വേണ്ട അക്കോമഡേഷൻ വേണ്ട.. അങ്ങനെ വരുമ്പോൾ പിന്നെ ആരേലും ജോലിക്ക് മനുഷ്യരെ വെക്കുമോ?


ജയിന്റ് AI റോബോട്ടുകളുടെ വരവ് 

-----------

നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ മേഘലകളിലും ക്രെഷർ, പാറമട, മൈനിംഗ് ജോലികൾ ചെയ്തിരുന്ന സ്ഥലങ്ങളിൽ കൂറ്റൻ ജയിന്റ് റോബോട്ടുകൾ ജോലി ചെയ്യുന്നത് കാണാം 


മനുഷ്യരുടെ അന്ത്യം 

----------------

മനുഷ്യരിൽ സൈന്റിസ്റ്റുകൾ ഉള്ളത് പോലെ AI റോബോട്ടുകളിൽ റിസർച്ച് വിഭാഗങ്ങൾ ഉണ്ടായി വരുന്നതോടെ അവശേഷിക്കുന്ന മനുഷ്യരുടെ അന്ത്യം തുടങ്ങി എന്ന് കരുതാം..മരണം ഇല്ലാത്ത AI റോബോട്ടുകൾ അവരുടെ Next Generation റോബോട്ടുകളെ നിർമിക്കാൻ തുടങ്ങും.. വിപ്ലവകരമായ പല കണ്ടുപിടുത്തങ്ങളും അവർ നടത്തും.. ..അവർ പ്രപഞ്ച രഹസ്യം കണ്ടെത്തും..അവർക്ക് ജീവൻ നിലനിർത്താൻ വായു, ജലം ആവശ്യം ഇല്ലാത്തത് കൊണ്ട് അവർ ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലേക്കും യാത്രകൾ തുടങ്ങും..അവിടെ കോളനികൾ ഉണ്ടാക്കും. 


AI റോബോട്ടുകൾക്ക് ഫുഡ്‌ ആവശ്യം ഇല്ലാത്തത് കൊണ്ട് കൃഷി നിന്നു പോകും.. അവശേഷിക്കുന്ന മനുഷ്യർ പട്ടിണി താങ്ങാൻ പറ്റാതെ വനവാസത്തിന് പോകും.. ശിലായുഗ മനുഷ്യരെ പോലെ അവർ പഴങ്ങളും കിഴങ്ങുകളും കഴിച്ച് ഒടുവിൽ മണ്ണടിയും.. വനത്തിൽ ജീവിതം തുടങ്ങിയ ഹോമോസാപ്പിയൻസ് ഒടുവിൽ വനത്തിൽ ഒടുങ്ങി ഇല്ലാതാകും.രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ  റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ്‌ ബോക്സുകൾ  ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും.  ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു. 


ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..


 അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?

മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും 


ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു.. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി..  കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..

  


ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..


AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?


ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ 


AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്‌?


ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.


AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?


ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ്‌ ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ്‌ എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ്‌ കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..

അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു. 


ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ്  ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..


എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.


അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?


ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765  X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..


Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.


അഴിമതി ഇല്ല. Day and Night വർക്ക്‌ ചെയ്യും, കൃത്യത ഉള്ള വർക്ക്‌ ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ്‌ കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട. 


പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത്‌ ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത്‌ ആവശ്യം?

RELATED STORIES

  • നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി - കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി. കഴിഞ്ഞ മുപ്പതോളം വർഷം ചെന്നെയിൽ താമസിച്ച് കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു. ശുശ്രൂഷ പിന്നീട് . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ: ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ

    ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു - മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രം​ഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.

    റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു - ളം: റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി

    സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു

    ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന്‍ താ ചുഴലിക്കാറ്റ് തീരം തൊട്ടു - കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു - കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകി.

    സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി - ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.

    ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ - ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെ

    അമേരിക്കയില്‍ നിന്ന് 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി - ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ

    ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോൻതാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറുകയാണ് - നിലവിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ കാക്കിനാടക്ക് സമീപം കരയിൽ കടക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കരയിൽ കടക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനാണ് സാധ്യത. കനത്ത കാറ്റിനോടൊപ്പം അതിതീവ്രമായ മഴയും ഉണ്ടാകുമെന്നതിനാൽ ആന്ധ്ര, ഒഡിഷ, തമിഴ്നാട് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും കടൽപ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    സർക്കാർ നടത്തുന്ന അസാധാരണ നീക്കത്തിന് പിന്നിലുള്ള വികാരം എന്തെന്ന് കെ കെ രമ എംഎല്‍എ - പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, പോലീസ് മേധാവികളാണ്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണ്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്‌ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ലെന്നും കെ. കെ രമ പറഞ്ഞു.

    ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ - പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്‌ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്‌ക്കല്‍ എന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് നിര്‍ണ്ണായകമാണ്. ഇത് നല്‍കുന്നത്

    The Unpopular Cult Persecution - Following Jesus has never been popular. It wasn’t in the first century, and it isn’t today. To the world, genuine Christians often seem like members of an “unpopular cult” — a group that refuses to fit in with the trends and values of society. But don’t be discouraged. Being unpopular in the

    കെ ആർ നാരായണൻ്റെ സ്മരണയിൽ രാഷ്ട്രപതിയുടെ കേരള സന്ദർശനം - പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും കെ ആർ നാരായണനെ ദ്രൗപദി മുർമു അനുസ്മരിച്ചു. കെ ആർ നാരായണൻ കോട്ടയത്തിൻ്റെ പുത്രനാണെന്ന് പറഞ്ഞ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കെ ആർ നാരായണൻ്റെ ജീവിതയാത്ര നമ്മളെ പ്രചോദിപ്പിക്കുമെന്നും

    മാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു - കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. തുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ

    അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലം - ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന്

    ഞങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ പുടിനെ അറസ്റ്റ് ചെയ്യും’; ഭീഷണിയുമായി പോളണ്ട് - നയതന്ത്ര ചർച്ചകള്‍ക്ക് സമയം നീട്ടിക്കൊടുത്ത് യുദ്ധക്കളത്തില്‍ നേട്ടമുണ്ടാക്കാൻ പുടിൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന യൂറോപ്യൻ നേതാക്കള്‍ക്ക് ട്രംപിൻ്റെ മനംമാറ്റം ആശ്വാസമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ്, ജാൻമൻ ചാൻസലർ എന്നിവരടക്കമുള്ള യൂറോപ്യൻ നേതാക്കള്‍, സമാധാനത്തിനായി റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഭൂമി വിട്ടുകൊടുക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ എതിർത്തിരുന്നു. യുക്രെയ്ൻ്റെ യുദ്ധസഹായത്തിനായി മരവിപ്പിച്ച റഷ്യൻ ആസ്തികളില്‍ നിന്ന് കോടിക്കണക്കിന് ഡോളർ ഉപയോഗിക്കാനുള്ള

    മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി - ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ അജിരാജ കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്

    കേരളത്തിലെ എല്ലാ ആശുപത്രികളിലും നേഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ് - ഈ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്കുള്ള ഷിഫ്റ്റ് സമ്പ്രദായം തന്നെയാണ് ലഭിക്കുക. പഴയ രീതിയിൽ നിന്നു വ്യത്യസ്തമായി, ഓരോ നഴ്‌സിന്റെയും ജോലി സമയത്ത് കൂടുതൽ പാടില്ലാത്ത ഭാരം വഹിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടും. ഇത് നഴ്സുമാരുടെയും മറ്റ് മെഡിക്കൽ ജീവനക്കാരുടെയും ജോലി നിലനിൽപ്പ്, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കും സഹായകമാകും.

    പാസ്റ്റർ പാണ്ടനാട് ജോഷി (68) നിര്യതനായി - ഗാനരചയിതാവുമായ പതാരശ്ശേരിൽ പാസ്റ്റർ ജോഷി പാണ്ടനാട് ( പി.സി ജോഷി -68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ജോഷി. മക്കൾ: ഷിലു ഷിബു, ഷിജോ ബിനു, ഷൈൻ സന്തോഷ്, മരുമക്കൾ: ഷിബു, ബിനു, സന്തോഷ്