മനുഷ്യരുടെ അന്ത്യം ഇങ്ങനെയാകാൻ സാധ്യതയേറെ

രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ  റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ്‌ ബോക്സുകൾ  ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും.  ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു. 


ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..


 അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?

 മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും 


ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി..  കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..

  

ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..


AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?


ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ 


AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്‌?


ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.


AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?


ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ്‌ ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ്‌ എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ്‌ കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..

അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു. 


ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ്  ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..


എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.


അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?


ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765  X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..


Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.


അഴിമതി ഇല്ല. Day and Night വർക്ക്‌ ചെയ്യും, കൃത്യത ഉള്ള വർക്ക്‌ ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ്‌ കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട. 


പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത്‌ ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത്‌ ആവശ്യം?


മനുഷ്യരുടെ പോരായ്മകൾ 

---=------==-

മാക്സിമം 8 മണിക്കൂർ ജോലി ചെയ്താൽ അയാൾ അവശനാകും, ഫുഡ്‌ വേണം, വെള്ളം വേണം, രോഗം വരും, അമിതമായ ചികിത്സ ചിലവ്, മരണം, ജനിച്ചു കഴിഞ്ഞാൽ ഫുഡ്‌ വായിൽ വെച്ച് കൊടുക്കണം, തീട്ടം വാരണം, നോക്കാൻ ആൾ വേണം, രോഗം വരാതെ നോക്കണം, വിദ്യാഭ്യാസം പൂർത്തിയാകാൻ 25 വർഷം എങ്കിലും വേണം.. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും പിള്ളേരെ വളർത്താൻ ആണ് ഉപയോഗിക്കുന്നത്.. അതുകൊണ്ടാണ് 2 ലക്ഷം വർഷം ആയ ഹോമോസാപ്പിയൻസിന് കാര്യമായ പുരോഗതി ഉണ്ടാകാത്തത്.. ആകെ പുരോഗതി ഉണ്ടാകുന്നത്  10% ആധുനിക മനുഷ്യർ ജീവിക്കുന്ന നാട്ടിൽ മാത്രം..ബാക്കി ആളുകൾ ഇന്നും 2000 വും 4000 വും വർഷം പഴക്കമുള്ള പുസ്തകം കക്ഷത്തിൽ വെച്ച് പ്രാകൃത ജീവിതം തുടരുന്നു.. അവരുടെ മക്കളെയും ഗോത്ര സെറ്റപ്പ് പഠിപ്പിച്ചു വളർത്തുന്നു..


എന്നാൽ ഇനി വരാൻ പോകുന്ന 200 വർഷങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകും.. അതിന്റെ തുടക്കം ആധുനിക സമൂഹം ജീവിക്കുന്ന നാട്ടിൽ നിന്നായിരിക്കും. എങ്ങനെ ആണ് AI വിപ്ലവം ഉണ്ടാകാൻ പോകുന്നത് എന്ന് നോക്കാം..


1. വീടുകളിലെ മാറ്റം 

--------

മക്കളെ വളർത്താൻ താല്പര്യം ഇല്ലാത്തവർ വീട്ടിൽ AI റോബോട്ടിനെ മേടിക്കും.. പ്രായം ആയാൽ അവരുടെ കാര്യങ്ങൾ നോക്കുക എന്ന ആവശ്യത്തിനായിരിക്കും അവർ റോബോട്ടിനെ മേടിക്കുന്നത്..ഇത് ആധുനിക സമൂഹത്തിൽ ഒരു ട്രെന്റ് ആയി മാറും .. കുട്ടികളെ വളർത്താനുള്ള പ്രയാസം, ഉയർന്ന പഠന ചെലവ്, ഇനി അവനെ വളർത്തി വലുതാക്കിയാൽ അവൻ മാതാപിതാക്കളെ നോക്കും എന്ന് ഉറപ്പ് ഇല്ലായ്മ, മക്കൾ നോക്കാതെ ഉണ്ടാകുന്ന ദുഃഖം, ഇനി അവൻ മരിച്ചു പോയാൽ അല്ലങ്കിൽ അവനു രോഗം വന്നാൽ ഉണ്ടാകുന്ന ദുഃഖം അങ്ങനെ പല കാരണങ്ങൾകൊണ്ടും മക്കളിൽ നിന്നും ദുഃഖം അല്ലാതെ സന്തോഷം കിട്ടില്ല എന്ന സത്യം തിരിച്ചറിയുന്നവരും എല്ലാം മാറി ചിന്തിക്കാൻ തുടങ്ങും.. ഇനി അവനെ പഠിപ്പിച്ചിട്ട് എന്ത്‌ കാര്യം? ജോലി എങ്ങും കിട്ടില്ല.. എല്ലാം AI യിലേക്ക് മാറും.. ചുരുക്കി പറഞ്ഞാൽ കുട്ടികൾ ബാധ്യത ആയി മാറും എന്ന് അർഥം. അല്ലങ്കിൽ ജോലി ഇല്ലാതെ പട്ടിണി കിടന്ന് അവൻ ചാകും.


2. ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും എല്ലാം AI യിലേക്ക് മാറും.

----------

ഓഫീസ് ജോലികൾ എല്ലാം AI യിലേക്ക് മാറും.. മോഷണം ഇല്ല, അഴിമതി ഇല്ല, കൃത്യത, വേഗത, ശമ്പളം വേണ്ട, ഫുഡ്‌ വേണ്ട അക്കോമഡേഷൻ വേണ്ട.. അങ്ങനെ വരുമ്പോൾ പിന്നെ ആരേലും ജോലിക്ക് മനുഷ്യരെ വെക്കുമോ?


ജയിന്റ് AI റോബോട്ടുകളുടെ വരവ് 

-----------

നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ മേഘലകളിലും ക്രെഷർ, പാറമട, മൈനിംഗ് ജോലികൾ ചെയ്തിരുന്ന സ്ഥലങ്ങളിൽ കൂറ്റൻ ജയിന്റ് റോബോട്ടുകൾ ജോലി ചെയ്യുന്നത് കാണാം 


മനുഷ്യരുടെ അന്ത്യം 

----------------

മനുഷ്യരിൽ സൈന്റിസ്റ്റുകൾ ഉള്ളത് പോലെ AI റോബോട്ടുകളിൽ റിസർച്ച് വിഭാഗങ്ങൾ ഉണ്ടായി വരുന്നതോടെ അവശേഷിക്കുന്ന മനുഷ്യരുടെ അന്ത്യം തുടങ്ങി എന്ന് കരുതാം..മരണം ഇല്ലാത്ത AI റോബോട്ടുകൾ അവരുടെ Next Generation റോബോട്ടുകളെ നിർമിക്കാൻ തുടങ്ങും.. വിപ്ലവകരമായ പല കണ്ടുപിടുത്തങ്ങളും അവർ നടത്തും.. ..അവർ പ്രപഞ്ച രഹസ്യം കണ്ടെത്തും..അവർക്ക് ജീവൻ നിലനിർത്താൻ വായു, ജലം ആവശ്യം ഇല്ലാത്തത് കൊണ്ട് അവർ ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലേക്കും യാത്രകൾ തുടങ്ങും..അവിടെ കോളനികൾ ഉണ്ടാക്കും. 


AI റോബോട്ടുകൾക്ക് ഫുഡ്‌ ആവശ്യം ഇല്ലാത്തത് കൊണ്ട് കൃഷി നിന്നു പോകും.. അവശേഷിക്കുന്ന മനുഷ്യർ പട്ടിണി താങ്ങാൻ പറ്റാതെ വനവാസത്തിന് പോകും.. ശിലായുഗ മനുഷ്യരെ പോലെ അവർ പഴങ്ങളും കിഴങ്ങുകളും കഴിച്ച് ഒടുവിൽ മണ്ണടിയും.. വനത്തിൽ ജീവിതം തുടങ്ങിയ ഹോമോസാപ്പിയൻസ് ഒടുവിൽ വനത്തിൽ ഒടുങ്ങി ഇല്ലാതാകും.രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ  റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ്‌ ബോക്സുകൾ  ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും.  ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു. 


ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..


 അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?

മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും 


ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു.. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി..  കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..

  


ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..


AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?


ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ 


AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്‌?


ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.


AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?


ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ്‌ ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ്‌ എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ്‌ കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..

അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു. 


ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ്  ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..


എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.


അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?


ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765  X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..


Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.


അഴിമതി ഇല്ല. Day and Night വർക്ക്‌ ചെയ്യും, കൃത്യത ഉള്ള വർക്ക്‌ ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ്‌ കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട. 


പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത്‌ ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത്‌ ആവശ്യം?

RELATED STORIES

  • 3ജി സേവനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറെടുത്ത് ബിഎസ്എൻഎൽ - 58,919 3ജി ടവറുകളാണ് ബിഎസ്എൻഎലിന് രാജ്യത്താകെയുള്ളത്. 3 ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനി സെഡ്ടിഇ യുമായുള്ള കരാറും ഈ വർഷം അവസാനിപ്പിക്കും. എന്നാൽ സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ബിഎസ്എൻഎൽ ഔദ്യോ​ഗികമായി

    കഴക്കൂട്ടത്തെ നാലു വയസ്സുകാരൻ്റെ മരണം കൊലപാതകം - കുട്ടിയുടെ കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ട ഡോക്ടർക്ക് അസ്വാഭാവികത തോന്നുകയും ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കയറോ തുണിയോ മറ്റോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാകാം ഈ പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ തങ്ങൾക്ക് കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവരും ആദ്യം മൊഴി നൽകിയത്. കൊലപാതകത്തിൽ മാതാവിനുള്ള പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്. ഇവർ നേരത്തെയും ഈ ലോഡ്ജിൽ താമസിച്ചിരുന്നതായി വിവരമുണ്ട്. ഫോറൻസിക് വിഭാഗം ലോഡ്ജിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റു ബന്ധുക്കൾ എത്തിയ

    ഭൂമിയിലെ ഒരു ​ദിവസത്തിന്റെ ദൈർഖ്യം 24 മണിക്കൂറിൽ കൂടുതലാകാൻ സാധ്യത എന്ന് ശാസ്ത്രജ്ഞർ - ഭൂമിയുടെ ഭ്രമണം മന്ദഗതിയിലാകുകയാണ്. അതായത് 24 മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന ഭ്രമണം 25 മണിക്കൂറാകും. അതായത് ഒരു ദിവസത്തിന്റെ ​ദൈർ​ഘ്യം എന്ന് പറയുന്നത് 25 മണിക്കൂറുകളാകും. ചന്ദ്രന്റെ ഗുരുത്വാകർഷണബലം, മാന്റിലിലെ മാറ്റങ്ങൾ, ഐസ് ഉരുകുന്നത് മൂലമുണ്ടാകുന്ന കരയ്ക്കും കടലിനും ഇടയിലുള്ള ഭാരത്തിന്റെ പുനർവിതരണം മുതലായവയാണ് ഭൂമിയുടെ ഭ്രമണത്തിന്റെ വേ​ഗതയെ ബാധിക്കുന്ന ഘടകങ്ങൾ. ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂറായാൽ അത് ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ ബാധിക്കും (

    നേഴ്സിംഗിൽ പിഎച്ച്ഡി നേടി ഷൈൻ - സിലി ദമ്പതികൾ - ബാംഗ്ലൂർ സേക്രഡ് ഹാർട്ട് നഴ്സിംഗ് കോളേജിലെ ഡയറക്ടറും കേരളത്തില ഡിവൈൻ ലോ കോളേജ് ഡയറക്ടറും തേജസ് ഗൈഡൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമാണ് ഷൈൻ ഡാനിയേൽ. ഭാര്യ സിലി ഷൈൻ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിംഗിലാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. കൊല്ലം പുത്തൂർ മുണ്ടക്കൽ ഇടയിൽ വീട്ടിൽ ജോൺ മാത്യുവിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ആദം ഷൈൻ ഡാനിയേൽ ഏക മകനാണ്. ഇവർക്ക് യു.എ.ഇ യിലും ബിസിനസ് സംരംഭങ്ങളുണ്ട്. ആനന്ദപ്പള്ളി എ.ജി സഭയിലെയും ബാംഗ്ലൂർ ചോക്കസന്ദ്ര എ.ജി. സഭയിലെയും മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിലെയും സജീവ അംഗങ്ങളാണ് ഈ കുടുംബം. .

    സ്വര്‍ണ വില ലക്ഷവും കടന്ന് കുതിക്കുന്നു - തിങ്കളാഴ്ച പവന് 1,440 രൂപ ഉയര്‍ന്ന് 99,840 രൂപയിലെത്തിയിരുന്നു. മൂന്നു ശതമാനം ജി എസ് ടിയും 10 ശതമാനം പണിക്കൂലിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം കൂട്ടിയാല്‍ ഒരു പവന്‍ വാങ്ങാന്‍ 1.13 ലക്ഷം രൂപയിലധികമാകും എന്നതാണ് നില. പണിക്കൂലിയിലെ മാറ്റമനുസരിച്ച് ചെറിയ

    ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നതായി റിപ്പോർട്ട് - അതേസമയം കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസിൽ കീഴടങ്ങി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്.

    ചോക്ലേറ്റ് ബാറുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് - ഹേസല്‍നട്ട് അലര്‍ജിയുള്ളവര്‍ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്കും മരണത്തിനും വരെ കാരണമായേക്കാം. 1.1oz വലിപ്പമുള്ള '46% മഡഗാസ്‌കര്‍ പ്ലാന്റ്-ബേസ്ഡ്' ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബര്‍ 9 മുതല്‍ ഡിസംബര്‍ 14 വരെ ഓണ്‍ലൈനായും നേരിട്ടും വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുത്.ഒരാള്‍ക്ക് അലര്‍ജി ബാധിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉപഭോക്താക്കള്‍ ഈ ചോക്ലേറ്റ്

    കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്തു - പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം. ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാല്‍ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം.

    പൂർണ്ണമായും തകർന്ന വാഹനങ്ങളുടെ ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ കർശന മുന്നറിയിപ്പ് - സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ ആർ‌സി ഉടമസ്ഥാവകാശം മാറ്റിയതിന് ശേഷം 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കൈമാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. അല്ലെങ്കിൽ, ഇൻഷുറൻസ് ക്ലെയിം ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

    സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കായംകുളം നഗരസഭ കൗൺസിലർ അറസ്റ്റിൽ - സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഇയാള്‍ കായംകുളം നഗരസഭയുടെ മുൻ ചെയർപേഴ്സനായിരുന്ന കോണ്‍ഗ്രസിന്റെ സൈറ നജ്മുദ്ദീന്റെ ഭർത്താവാണ്. വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ നജ്മുദ്ദീൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ ആളുകളിൽ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തി. ഇതിന്

    മൂന്ന് യുവ ഡോക്ടർമാർ വൈദ്യശാസ്ത്രത്തിന് മാതൃകയാകുന്നു - ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ ,വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു ശ്വാസം കിട്ടാതെ റോഡരികിൽ പിടയുമ്പോഴാണ് ഡോക്ടർമാർ അത് വഴി വന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് വിഭാ​ഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി മനൂപും മറ്റൊരു വാഹനത്തിൽ

    കർണാടകയിലെ ഹുബ്ബള്ളിയിൽ ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു - ദുരഭിമാന കൊലപാതകമാണിത്. പിതാവും സഹോദരനും ഉൾപ്പെടെയുള്ളവർ മാന്യതയുടെ ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ 19കാരിയുടെ പിതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. ആറുമാസം ഗർഭിണിയായിരുന്നു

    കടം തീര്‍ക്കാനും ജപ്തി നടപടിയില്‍ നിന്നും രക്ഷപെടാനുമായി കൂപ്പണ്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച പ്രവാസിക്ക് പണി കിട്ടി - ഈ വഴിയില്‍ പണം സമ്പാദിക്കാനുള്ള ശ്രമം നടക്കവേയാണ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണ് കൂപ്പണ്‍ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നറുക്കെടുപ്പ് തടഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെന്നി കൂപ്പണ്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇത്രയും നാള്‍ യാതൊരു നടപടിയും എടുക്കാതിരുന്ന ലോട്ടറി വകുപ്പ് അവസാന നിമിഷം ഇത്തരം നീക്കവുമായി വന്നത് എന്തിനാണെന്ന് അറിയില്ലെന്നും വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ബെന്നി പറഞ്ഞു. കൂപ്പണ്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നതാണ്. അതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രശ്‌നമില്ലെന്ന് കണ്ട് മുന്നോട്ടു പോയതും. ഒമ്പതിനായിരത്തോളം കൂപ്പണുകള്‍ വില്‍ക്കാനായി. കടം തീര്‍ത്തശേഷം ബാക്കിയുള്ള പണത്തിന് ചെറിയൊരു

    തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും - തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന അന്നു വൈകിട്ടു നടക്കും. 27 ന് പകല്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയും നടക്കും. 27ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു ശബരിമല നട അടയ്ക്കും. പിന്നീട്

    പ്രതിശ്രുത വധുവിനെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ രണ്ടു ദിവസത്തിന് ശേഷം ചതുപ്പ് നിലത്തില്‍ കണ്ടെത്തി - ദുബായില്‍ ജോലിചെയ്യുന്ന വിഷ്ണു ഞായറാഴ്ച വൈകിട്ടാണ് നാട്ടിലെത്തിയത്. വീട്ടിലെത്തി ഉടന്‍ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണുവിനെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തില്‍ ചെട്ടികുളങ്ങരയില്‍ എത്തിയില്ലെന്ന് വ്യക്തമായി. ഇതോടെ വീട്ടുകാര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    ഡൽഹി - ആഗ്ര എക്‌സ്‌പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അപകടത്തിൽ നാല് പേർ മരിച്ചു 25 പേർക്ക് പരിക്ക് - യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലവിളികൾ ഉയർന്നതായും റിപ്പോർട്ടുണ്ട്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ, പോലീസ് സംഘങ്ങൾ, ആംബുലൻസുകൾ എന്നിവ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അഗ്നിശമന സേന തീ അണയ്‌ക്കുന്നതിനിടെ രക്ഷാപ്രവർത്തന സംഘം പരിക്കേറ്റവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഏകദേശം 25 പേരെ മഥുരയിലെയും സമീപ ജില്ലകളിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

    സ്ത്രീധനം എന്ന തിന്മ സമൂഹത്തിൽ ആഴത്തിൽ വേരിറങ്ങിയെന്ന് സുപ്രീംകോടതി - സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതികളോട് നിർദേശിച്ചുകൊണ്ട് സുപ്രീംകോടതി മാർഗരേഖയുമിറക്കി. ഉത്തർപ്രദേശിലെ സ്ത്രീധനമരണക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സ്ത്രീധനനിയമക്കേസുകളുമായി ബന്ധപ്പെട്ട്‌ സംസ്ഥാനതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കൽ, ജുഡീഷ്യൽ ഓഫീസർമാർക്കും പോലീസിനും പരിശീലനം നൽകൽ തുടങ്ങിയ കാര്യങ്ങളും സുപ്രീംകോടതി നിർദേശിച്ചു

    ചർച്ച് ഓഫ് ഗോഡ് ബഹറിൻ നാഷണൽ കൺവൻഷൻ നടത്തപ്പെട്ടു - നാഷണൽ ഓവർസിയർ പാസ്റ്റർ ജോർജ് വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗത്തിൽ റീജിണൽ സൂപ്രഡൻ്റ് ഡോ. സുശീൽ മത്യൂ മുഖ്യ അഥിതിയായിരുന്നു. പാസ്റ്റർ ബോസ് ബി. വർഗ്ഗീസ്, പാസ്റ്റർ ലിജോ മാത്യൂ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ദൈവമക്കളും ദൈവദാസന്മാരും

    വന്ദേഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം ഈ മാസം നടക്കും - ആദ്യത്തെ വര്‍ഷം 8 ട്രെയിനുകളും രണ്ടാംവര്‍ഷം 12 എണ്ണവും പിന്നീടുള്ള വര്‍ഷങ്ങളില്‍ 20 ട്രെയിനുകള്‍ വീതവും നല്‍കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം ജൂലൈയില്‍ ആദ്യ ട്രെയിന്‍ ഓടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോയി. സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്‌സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന

    എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാകില്ല - രണ്ട് ലൈംഗിക പീഡന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ളത്. ഇതിൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തന്നെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ ആദ്യത്തെ കേസിൽ ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.