റെയില്‍വേ; അട്ടിമറി സാധ്യതകള്‍ തള്ളാതെ ആര്‍പിഎഫ്; മലബാറില്‍ കനത്ത സുരക്ഷ

കാസര്‍കോഡ്: റെയില്‍ പാളത്തില്‍ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും; തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പകച്ച് റെയില്‍വേ; അട്ടിമറി സാധ്യതകള്‍ തള്ളാതെ ആര്‍പിഎഫ്; മലബാറില്‍ കനത്ത സുരക്

മലബാര്‍ മേഖലയില്‍ വീണ്ടും ട്രെയിനിനെ അപകടപ്പെടുത്താന്‍ ശ്രമം. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള റെയില്‍വേ പാളത്തിനു നടുവില്‍ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് സംഭവം ഉണ്ടായത്. കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോക്കോപൈലറ്റാണ് ഇവ കണ്ടത്. ട്രെയിന്‍ അപകടം കൂടാതെ കടന്നുപോയി. ലോക്കോപൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫും പോലീസും പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഒരാഴ്ചയായി ട്രെയിനുകള്‍ക്ക് നേരെ മലബാര്‍ മേഖലയില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. ഇന്നലെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ് നടന്നിരുന്നു. 3.43നു ട്രെയിന്‍ തലശ്ശേരി പിന്നിട്ട ശേഷമായിരുന്നു സംഭവം. സി 8 കോച്ചിന്റെ ചില്ല് തകര്‍ന്ന് ഗ്ലാസ് ചീളുകള്‍ അകത്തേക്കു തെറിച്ചു. യാത്രക്കാര്‍ക്കു പരുക്കില്ല. രണ്ടു പാളികളുള്ള ഗ്ലാസാണ് ഏസി കോച്ചിന്റേത്. ഭാരമേറിയ കല്ലുകൊണ്ടുള്ള ഏറില്‍ രണ്ടു പാളികളും തകര്‍ന്നാണ് ഗ്ലാസ് ചീളുകള്‍ കോച്ചിനുള്ളിലേക്കു വീണത്. ആര്‍പിഎഫ് സംഘം കോച്ചില്‍ പരിശോധന നടത്തി. തകര്‍ന്ന ഭാഗം പ്ലാസ്റ്റിക് ടേപ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ട്രെയിന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ഉള്‍പ്പെടെയുള്ളവരും കോച്ചില്‍ പരിശോധന നടത്തി.

15നു രാത്രി കണ്ണൂര്‍ – യശ്വന്ത്പുര (16528) എക്സ്പ്രസിനു നേരെ കോഴിക്കോടിനും കല്ലായിക്കും ഇടയില്‍ കല്ലേറുണ്ടായതായി യാത്രക്കാരി പരാതിപ്പെട്ടിരുന്നു. എസ്4 കോച്ചിനു നേരെ കല്ലേറുണ്ടായി എന്നായിരുന്നു പരാതി. നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന തുരന്തോ എക്‌സ്പ്രസിന് (12284) കണ്ണപുരത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ 14നു രാവിലെ കല്ലേറുണ്ടായിരുന്നു. എന്‍ജിനില്‍ കല്ല് പതിച്ച ശബ്ദം കേട്ട് ലോക്കോ പൈലറ്റ് വിവരം റെയില്‍വേ സുരക്ഷാ സേനയെ (ആര്‍പിഎഫ്) അറിയിച്ചത്.

13നു വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ കണ്ണൂരും കാസര്‍കോട്ടുമായി മൂന്നു ട്രെയിനുകള്‍ക്കു നേരെയും കല്ലേറുണ്ടായി. കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍ മംഗളൂരു – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12686) ട്രെയിനിനും കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ നേത്രാവതി എക്‌സ്പ്രസ് (16346) ട്രെയിനിനും കല്ലേറുകൊണ്ട് എസി കോച്ചുകളുടെ ഗ്ലാസുകള്‍ പൊട്ടിയിരുന്നു. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ ഓഖ എക്‌സ്പ്രസില്‍ (16337) ജനറല്‍ കോച്ചിനു നേരെയും കല്ലേറുണ്ടായി. കോച്ചിനുള്ളിലേക്ക് കല്ലു പതിച്ചെങ്കിലും ഭാഗ്യത്തിന് യാത്രക്കാര്‍ക്ക് പരുക്കേറ്റില്ല.

അതേസമയം, ആര്‍പിഎഫും റെയില്‍വേ പൊലീസും അന്വേഷണം ഊര്‍ജിതമാക്കുകയും സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ വഴി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുമുണ്ട്. ഇതുവരെ ആരും പിടിയിലായിട്ടില്ല. ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ കല്ലേറ് നടന്നതും തുടര്‍ച്ചയായ ദിവസങ്ങളില്‍ ട്രെയിനുകള്‍ക്ക് കല്ലെറിയുന്നതും അതീവഗൗരവമായാണ് കാണുന്നതെന്ന് ആര്‍പിഎഫ് അറിയിച്ചു.

RELATED STORIES

  • പോർക്കളത്തിൽ ഞങ്ങളോടൊപ്പം പടപൊരുതിയ ഒരു സഹ ഭടനും കൂടി യാത്രയായി; ഓർമ്മകുറിപ്പ് - വഴിയരികിൽ തൻ്റെ വാഹനം മാറ്റി നിറുത്തി ശുഭപ്രതീക്ഷയുടെ പുഞ്ചിരിയോടെ തൻ്റെ കുഞ്ഞിന് ആവശ്യമെന്നു പറഞ്ഞ ഏതോ സാധനം വാങ്ങിക്കുവാൻ കുഞ്ഞിനെ കടയിലേക്ക് പറഞ്ഞു വിട്ടിട്ട് താൻ വഴിയരികിൽ മാറി നിൽക്കുമ്പോഴാണ് അത്യഹിതം കടന്നു വന്നത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ പാസ്റ്റർ ജോസ് പ്രകാശ് യാതൊരു തെറ്റും ചെയ്തില്ല എന്നതാണ് ഇതിൻ്റെ യാഥാർത്ഥ്യം. മരണമെന്ന ശത്രു തൻ്റെ നേരെ പാഞ്ഞു വന്നത് മറ്റൊരു വാഹനത്തിൻ്റെ ചുവടു പിടിച്ചായിരുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. നിരാശയുടെ ആഴങ്ങളിലൂടെ കയറി വന്ന അപകടം പെട്ടന്നായിരുന്നു ആകസ്മികമായ സംഭവം അവിടെ താണ്ഡവമാടിയത്. തൻ്റെ പൂർണ്ണ വിടുതൽ അനുഭവിച്ച് ജീവതത്തിൽ താൻ മടങ്ങിവരുമെന്നതായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ശുഭപ്രതീക്ഷ. പക്ഷേ പരിസര ബോധമില്ലാത്ത കോളിയായ മരണം തന്നെ പെട്ടെന്ന് കീഴ്പ്പെടുത്തി. ഞങ്ങളുടെ സഹോദരൻ തിരിച്ചു വരും ഇനിയും

    മന്ത്രവാദത്തിന്റെ മറവില്‍ കൊടുംക്രൂരത - ബാബുലാല്‍, ഭാര്യ സീതദേവി, അമ്മ കറ്റോ മസോമത്ത്, മകന്‍ മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരാണ് മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തി എന്നാരോരിപിച്ച്‌ 250ഓളം വരുന്ന ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊല്ലുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊല്ലപ്പെട്ടവരെല്ലാം ഒറോണ്‍ എന്ന ആദിവാസി സമുദായത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് എസ്പി സ്വീറ്റി സഹ്‌റാവത്ത് പറഞ്ഞു. ഏകദേശം അമ്ബത് പേര്‍ അടങ്ങുന്ന സംഘമാണ് ആദിവാസി കുടുംബത്തിലെത്തിയത്.

    പാസ്റ്റർ ജോസ് പ്രകാശ് സ്വന്ത ഭവനത്തിലേക്ക് യാത്രയായി - ക്രിട്ടിക്കലായി കഴിഞ്ഞിരുന്ന പാസ്റ്റർ ജോസ് പ്രകാശ് തൻ്റെ ഈ ലോകത്തിലെ ജീവിതത്തോട് യാത്ര പറഞ്ഞു. കഴിവിൻ്റെ പരമാവധി മെഡിക്കൽ ശസ്ത്രവും പ്രാർത്ഥനാ സമൂഹവും ഒന്നിച്ചുള്ള പോരാട്ടത്തിൽ പ്രതിഫലം കാണാൻ കഴിയാതെയാണ് വിധി തന്നെ കിഴ്പ്പെടുത്തിയത്. ചെറുവക്കൽ New Life Biblical Seminary യിൽ നിന്നും വേദപഠനം പൂർത്തീകരിച്ചതിന് ശേഷം നെയ്യാറ്റിൻകരയിലെ ഐ.പി.സി സികളിൽ തൻ്റെ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. സംസ്ക്കാരം പേരക്കോണം ആനക്കുഴി സ്വവസതിയിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങി വൈകുന്നേം 5 മണിയോടെ അവസാനിക്കും. ഭാര്യ, മക്കൾ, ബന്ധുമിത്രാധികൾ എല്ലാവരെയും ദൈവം ആശ്വസിപ്പിക്കാനായി പ്രാർത്ഥന ചോദിക്കുന്നു. New Life Biblical Seminary യിലെ 2003

    ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍ - 1950-ലെ ഭക്ഷ്യ ശുചിത്വ നിയന്ത്രണങ്ങൾ, 1924 ലെ നീതിന്യായ കോടതി നിയമം തുടങ്ങിയ നിയമനിർമ്മാണങ്ങളിൽ നിന്നാണ് ഈ അധികാരം പീസ് കമ്മീഷണർമാർക്ക് ലഭിക്കുന്നത്. ഔപചാരികമായി നശിപ്പിക്കുന്നതിനുള്ള ഉത്തരവിൽ പീസ് കമ്മീഷണർമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അനർഹമായ ഭക്ഷണത്തിന്റെ പ്രാഥമിക തിരിച്ചറിയലും നിർവ്വഹണ നടപടികളും സാധാരണയായി ആരോഗ്യ ബോർഡുകളുടെ അംഗീകൃത ഉദ്യോഗസ്ഥരോ അയർലൻഡിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോ ആണ് നടത്തുന്നത്.

    കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍ - ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലണ്ടിലെ പീസ് കമ്മീഷണർമാർക്ക് അധികാരമുണ്ട്. മനുഷ്യോപയോഗത്തിന് ഹാനികരമായ തരത്തിൽ രോഗബാധിതമായതോ, മലിനമായതോ, അല്ലെങ്കിൽ മറ്റ് വിധത്തിൽ ആരോഗ്യകരമല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുന്നു. ഭക്ഷണം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജില്ലാ കോടതിയിലെ ഒരു ജഡ്ജിയോ പീസ് കമ്മീഷണറോ ബോധ്യപ്പെടുമ്പോഴാണ് ഈ അധികാരം പ്രയോഗിക്കുന്നത്. 1950-ലെ ഭക്ഷ്യ ശുചിത്വ നിയന്ത്രണങ്ങൾ, 1924 ലെ നീതിന്യായ കോടതി നിയമം തുടങ്ങിയ നിയമനിർമ്മാണങ്ങളിൽ നിന്നാണ് ഈ അധികാരം പീസ് കമ്മീഷണർമാർക്ക് ലഭിക്കുന്നത്. ഔപചാരികമായി നശിപ്പിക്കുന്നതിനുള്ള ഉത്തരവിൽ പീസ് കമ്മീഷണർമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അനർഹമായ ഭക്ഷണത്തിന്റെ പ്രാഥമിക തിരിച്ചറിയലും നിർവ്വഹണ നടപടികളും സാധാരണയായി ആരോഗ്യ ബോർഡുകളുടെ അംഗീകൃത ഉദ്യോഗ

    അഞ്ചൽ ഭാരതീപുരത്ത് റിട്ട. മിലിട്ടറി ഉദ്ദേഗസ്ഥൻ തുണ്ടിയിൽ വീട്ടിൽ എബ്രഹാം വർഗ്ഗീസ് (ജോയിച്ചായൻ) നിര്യാതനായി - ശുപത്രിയിലും വീട്ടിലുമായി മാറി മാറി കഴിയുകയായിരുന്നു. ഭാര്യ: അന്നമ്മ; മക്കൾ: അനിൽ, ആശ, അജി. സംസ്ക്കാരം: പിന്നീട് ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ അറിയിക്കുന്നു.

    മന്ത്രി വീണാ ജോർജിന് വ്യാപക വിമർശനം - കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു ജോണ്‍സണ്‍ പിജെ പറഞ്ഞത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും എല്‍സി അംഗം പറഞ്ഞു. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പിജെ. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത് സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു

    പാസ്റ്റർ ജോസ് പ്രകാശിനായി സാമ്പത്തികമായി ചെറിയൊരു കൈതാങ്ങ് നൽകണേ - നില അതീവ ഗുരതരമായി തുടരുന്നു. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ ഉറങ്ങി പോയതിനാൽ നിയന്ത്രണം വിട്ട ബസ് നിറുത്തിയിരുന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതിഗതി വളരെ മോശമായതിനാൽ തുടർ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാരുടെ നിഗമനത്തിൽ പ്രതീക്ഷ മങ്ങുന്ന വാക്കുകളാണ് പറയപ്പെടുന്നതെന്നറിയുന്നു. എങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ദൈവജനത്തിൻ്റെ പ്രാർത്ഥന തുടർന്നുകൊണ്ടേയിരിക്കുന്നു. ദീർഘ വർഷങ്ങളായി തെക്കൻ തിരുവിതാം കൂറിലെ പല സഭകളിലും താൻ ശുശ്രൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും ദൈവ വേലയിൽ താൻ നിലനിൽക്കുന്നു. വളരെ സാധുവായ ഭവനത്തിലെ അംഗമാണ്. ചികിത്സക്കായും മറ്റും സാമ്പത്തികം വളരെ ആവശ്യമായി വന്നിരിക്കുന്ന ഈ അവസരം കരുണയുള്ളവരുടെ സഹായത്തിൻ്റെ കരം തുറക്കണമേ.... പാസ്റ്റർ ജോസ് പ്രകാശ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രോമാ ഐസിയുവിൽ വെ ന്റിലേറ്ററില്‍ ആയിരിക്കുന്നു. ഇന്ന് വൈകിട്ട് 6 30 വരെ ഡോക്ടർമാർ പറഞ്ഞത് നൂറിൽ ഒരു ശതമാനം മാത്രം. വെന്റിലേറ്റർ മാറ്റിയാൽ ജീവൻ നഷ്ടപ്പെടും. എന്നാൽ ഇപ്പോൾ അറിയാൻ കഴിഞ്ഞത് ലെൻസിന്റെ ഭാഗത്ത് നിന്നും കോട്ടായ ബ്ലഡ് ഹോളിട്ട് ട്യൂബ് ഇറക്കി നീക്കം ചെയ്യാം എന്ന് പറഞ്ഞു. നേരിയ പുരോഗതി ഉണ്ട്. നടുവിന് പൊട്ടലുണ്ട് കാലിന് മുറിവുണ്ട് ചെസ്റ്റ് ചതഞ്ഞിട്ടുണ്ട്. തലയ്ക്ക് പൊട്ടലുണ്ട് കണ്ണിന്റെ അവിടുന്ന് താടി വരെ പൊട്ടലും ചതവുമുണ്ട്. ഇന്റേണൽ ബ്ലീഡിങ് ഉണ്ട്. ഇതുവരെയും ബ്ലീഡിങ് നിന്നിട്ടില്ല. ദയവായി

    തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി വെന്തുമരിച്ചു - തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ദേഹമാസകലം പൊള്ളിയ കുഞ്ഞിന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു..പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെ വച്ച് ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചതായും പൊലീസ് പറയുന്നു.

    ബ്ലെസ്സ് ചെന്നിത്തല 2025 : പരസ്യയോഗവും, മുറ്റത്ത് കൺവൻഷനും, മ്യൂസിക്ക് നൈറ്റ്‌ & അവാർഡ് ദാനം - അവാർഡ് ഭാനം, മൂസിക് നൈറ്റ്, യൂത്ത് മീറ്റിംഗ് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർമാരായ കെ.എ. എബ്രഹാം, ഡാനി ഫിലിപ്പ് എന്നിവർ ദൈവ വചനം പ്രസംഗിക്കും. ഗാനശുശ്രൂഷകർക്ക് പാസ്റ്റർ ആൻ്റണി ജോർജ്, റോണി തോമസ്, തുടങ്ങിയവർ നേതൃത്വം നൽകും. എവരെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.

    ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു - ശ്രീഹരി.എസ് ചാംപ്യൻ ആയി.റഷ്യൻ ഹൗസിൽ നടന്ന ഓപ്പൺ ചെസ് ടൂർണമെൻറിൽ കവിത നായർ,ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.കവിതാ നായർ,ഡെ.ഡയറക്ടർ റഷ്യൻ ഹൗസ് പട്ടം സനിത്ത് എന്നിവർ വിജയികൾക്കുള്ള 25000 രൂപയുടെ ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്തു.ആർബിറ്റേറ്റർ ഉണ്ണികൃഷ്ണൻ എം എ നന്ദി പറഞ്ഞു.

    ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു - ശ്രീഹരി.എസ് ചാംപ്യൻ ആയി.റഷ്യൻ ഹൗസിൽ നടന്ന ഓപ്പൺ ചെസ് ടൂർണമെൻറിൽ കവിത നായർ,ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.കവിതാ നായർ,ഡെ.ഡയറക്ടർ റഷ്യൻ ഹൗസ് പട്ടം സനിത്ത് എന്നിവർ വിജയികൾക്കുള്ള 25000 രൂപയുടെ ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്തു.ആർബിറ്റേറ്റർ ഉണ്ണികൃഷ്ണൻ എം എ നന്ദി പറഞ്ഞു

    ഡൽഹിയിൽ വളരെ പഴക്കമുള്ള വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ ഇന്നുമുതല്‍ ഇന്ധനം നൽകില്ല - ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ പെട്രോളില്ല.ഡൽഹിയിൽ ഇന്ന് മുതൽ 15 വർഷത്തിന് മുകളിൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും, 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകില്ല.മലനിരീകരണം കുറയ്ക്കുന്നതിനായാണ് സർക്കാർ നടപടി, ഈ വാഹനങ്ങൾക്ക് പെട്രോൾ നൽകരുതെന്ന് പമ്പുകൾക്ക് സെന്‍റർ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്‍റ് നിർദേശം നല്‍കി. ഡൽഹി ന​ഗരത്തിൽ മാത്രമല്ല, രാജ്യ തലസ്ഥാന പരിധിയിൽ (എൻസിആർ) എല്ലാം നിയന്ത്രണം ബാധകം ആയിരിക്കും. ദില്ലിയിലെ 62 ലക്ഷം വാഹനങ്ങളെ നടപടി ബാധിക്കും.നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്., ട്രയൽ

    എയർ ഇന്ത്യാ വിമാനം 900-അടി താഴേയ്ക്ക് കൂപ്പ് കുത്തി; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് - പെട്ടെന്ന് ഉയരത്തില്‍ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. തുടര്‍ന്ന് ഒമ്പത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിയന്നയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ‘പൈലറ്റുമാരില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറലിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ റെക്കോര്‍ഡുകളില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്’ എയര്‍ഇന്ത്യ വക്താവ് പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാ

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം - കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു - ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിൻ്റെ വിലയിരുത്തൽ. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്.

    ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും - വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ബാധകമായ മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇന്ന് വരെ നിലവിലുണ്ടായിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും, സെർവീസ് ചാർജ്ജുകളും ഉൾപ്പെടെ ചില ഫീസുകൾ കൂടി വർധിപ്പിക്കാനും റെയിൽവേ തയാറെടുക്കുന്നുണ്ട്. പുതിയ നിരക്കുകൾക്ക് അനുസരിച്ച് യാത്ര ചെയ്യുന്ന ഓരോ കിലോമീറ്ററിനും തുക വർധിക്കുകയും ചെയ്യും. അൽപ്പം ദൂരം യാത്ര ചെയ്യുന്നവർക്കും ദീർഘദൂരം യാത്ര ചെയ്യുന്നവർക്കും വ്യത്യസ്തമായ നിരക്ക് ഘടന ഈ മാറ്റത്തിലൂടെ വരും. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും റെയിൽവേ സ്റ്റേഷനുകളിലെയും ബുക്കിങ് കൗണ്ടറുകളിലൂടെയും പുതുക്കിയ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന യാത്രകൾക്ക് മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഈ

    സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു - രവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയാകാന്‍ തയാറാണെന്ന് സെലക്ഷന്‍ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി നിലപാടെടുത്തു. ഇതോടെ സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയ ആറംഗ പട്ടികയില്‍ ആദ്യ മൂന്നു പേരുകാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്ക പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ രവാഡ ചന്ദ്രശേഖറിനെയും യോഗേഷ് ഗുപ്‌തയെയും പട്ടികയില്‍ നിന്നു പിന്‍മാറ്റാന്‍ സര്‍ക്കാര്‍ പല വിധ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചിരുന്നു. യോഗേഷ് ഗുപ്‌തയ്‌ക്കു കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലന്‍സ് ഫയല്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സംസ്ഥാന പോലീസ് മേധാവി പട്ടികയില്‍ നിന്ന് പിന്‍മാറിയാല്‍ ഫയല്‍ ഒപ്പിട്ട് കൈമാറാമെന്ന് ഇടനിലക്കാര്‍ വഴി അറിയിച്ച് യോഗേഷ് ഗുപ്തയ്‌ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫയല്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ താന്‍ സംസ്ഥാനത്തു തുടര്‍ന്നു കൊള്ളാമെന്നും ഒരു കാരണവശാലും ഡിജിപി യോഗ്യതാ പട്ടികയില്‍നിന്നു പി

    ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു : ഒരാളുടെ നില ഗുരുതരം - തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക്പോകുകയായിരുന്നു ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൊളോറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ രക്ഷാപ്രവർത്തനം നടത്തിയത്. അപകട വിവരം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. അപകടത്തിൽപ്പെട്ട ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയുടെ ആം

    രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലില്‍ - അടുത്തിടെയായി അനീഷയോട് ക്ഷമപറയുന്ന തരത്തില്‍ ഭവിന്‍ സംസാരിച്ചിരുന്നു. ഇനിയൊരു പ്രശ്‌നം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന പറയുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്ന് അസ്ഥികള്‍ രണ്ടു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും.