കണ്ണൂരിൽ ആദ്യരാത്രി നവവധുവിന്റെ 30 പവൻ കവർന്നത് വരന്റെ ബന്ധു

കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിനത്തിൽ നവവധുവിന്റെ 30 പവൻ സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ.

വരന്റെ ബന്ധുവാണ് പിടിയിലായത്. വേങ്ങാട് സ്വദേശി വിപിനിയാണ് (46) പിടിയിലായത്. സ്വർണത്തോടുള്ള ഭ്രമം കൊണ്ടാണ് താൻ മോഷ്ടിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി സ്വർണം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പലിയേരി സ്വദേശി എ കെ അർജ്ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ചയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

RELATED STORIES

  • പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ അയച്ചുകൊടുത്ത പ്രതി പിടിയിൽ - തുടർന്ന് തിരുവനന്തപുരം പൂജപ്പുരയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളുടെ ഫോട്ടോ എടുത്ത് സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഡ്യൂട്ടിയിലുള്ള എസ് സി പി ഓയുടെ വാട്‌സാപ്പ് നമ്പരിൽ അയച്ച് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. ശേഷം വിശദമായി പ്രതിയെ ചോദ്യം ചെയ്യുകയും ഇന്നലെ ഉച്ചക്ക് 2.15 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോണും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതിയിൽ രേഖപ്പെടുത്തി. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട പോലീസ് ഇൻസ്പെക്‌ടറുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ എസ് എച്ച് ഓ ബി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ കെ ആർ രാജേഷ് കുമാർ, സി പി ഓമാരായ

    അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; നാളെ നാട്ടിലെത്തിക്കും - അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ

    ഇറാനിലെ 6 വിമാനത്താവളങ്ങളില്‍ ആക്രമണം; 15 യുദ്ധവിമാനം തകര്‍ത്തതായി ഇസ്രയേല്‍ - രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇന്റലിജൻസ് നിർദ്ദേശങ്ങളോടെ പതിനഞ്ചിലധികകം വ്യോമസേന പോർവിമാനങ്ങള്‍ ആക്രമിച്ചു.’ എക്സ് പോസ്റ്റില്‍ ഐഡിഎഫ് പറഞ്ഞു. ഇറാനിയൻ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങള്‍ ശക്തമാക്കുകയാണെന്നും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമമേധാവിത്വം നിലനിർത്താനും ലക്ഷ്യമിടുന്നതായും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇറാനിയൻ സൈനിക കേന്ദ്ര കമാൻഡ് വക്താവ് ‘ചൂതാട്ടക്കാരൻ’ എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദ്ദേഹമായിരിക്കാം, എന്നാല്‍ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നല്‍കി. ‘ചൂതാട്ടക്കാരനായ മിസ്റ്റർ ട്രംപ്, ഈ യുദ്ധം നിങ്ങള്‍ തുടങ്ങിയേക്കാം, എന്നാല്‍ ഞങ്ങള്‍ക്കായിരിക്കും ഇത് അവസാനിപ്പിക്കാൻ കഴിയുക.’ ‘എക്സി’ല്‍ അദ്ദേഹം പറഞ്ഞു.

    വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ ഒരു പരാമര്‍ശം പ്രഥമാധ്യാപകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി - മന്ത്രിയുടെ പ്രസ്താവന അശ്രദ്ധാപൂര്‍വമായതും അധ്യാപകരുടെ ജോലി മാന്യതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവിച്ചു. ജോലിചെയ്ത് സമര്‍പ്പിതമായി ശമ്പളം നേടുന്ന അധ്യാപകര്‍ക്ക് തന്റെ ശമ്പളം എന്തിന് ഉപയോഗിക്കാമെന്ന് മനസ്സിലാക്കാനാവശ്യമായ ബോധമുണ്ടെന്നും, അതിന് ഒരു മന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നും സംഘടന പ്രതികരിച്ചു. അധ്യാപകരുടെ നിരവധി അധിക ചുമതലകളും ബുദ്ധിമുട്ടുകളും മുന്നോട്ട് വച്ച്, ഈ നിലപാട് മാന്യമായതല്ലെന്നായിരുന്നു പൊതുവായ അഭിപ്രായം. ഉച്ചഭക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ മെനു പ്രഥമാധ്യാപകര്‍ക്ക് അധികമായ ഭാരം സൃഷ്ടിക്കുമെന്ന് അവർ പറയുന്നു. വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് മെച്ചപ്പെട്ടതെങ്കിലും, ഇതിന്റെ ഒരുക്കവും നിയന്ത്രണവും മുഴുവന്‍ സ്കൂളിലെ

    പോത്തിന്റെ കയറില്‍ കാല്‍ കുടുങ്ങിയ യുവാവിനെ പോത്ത് തിരക്കേറിയ റോഡിലൂടെ വലിച്ചിഴച്ചു - സഹായിക്കൊപ്പം കാരാളിമുക്കിനു സമീപത്തെ വീട്ടില്‍ പശുവിനെ വാങ്ങാന്‍ എത്തിയതായിരുന്നു സുനില്‍. ഇതിനിടെ സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പോത്തിനെ സുനില്‍ പ്രത്യേക ശബ്ദമുണ്ടാക്കി വിളിച്ചു. ശബ്ദം കേട്ട് വിരണ്ട പോത്ത് കുറ്റിയില്‍ നിന്നും കയര്‍ വേര്‍പെട്ട് ഓടിയെത്തുകയും പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കാലില്‍ കുരുങ്ങി. മറിഞ്ഞു

    ഫോണ്‍ ഉപയോഗത്തിന്റെ സ്വഭാവം മാറ്റിയില്ലെങ്കില്‍, 25 വര്‍ഷക്കാലമായിരിക്കും പാഴാക്കുന്നത് - വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും, രാവിലെ ഉണര്‍ന്നാല്‍ ആദ്യം പരിശോധിക്കുന്നതും, കിടന്നുറങ്ങുന്നതിന് മുന്‍പായി അവസാനം പരിശോധിക്കുന്നതും അവരുടെ മൊബൈല്‍ ഫോണുകളാണെന്നും പഠനത്തില്‍ വ്യക്തമായി. എന്നാല്‍, ഏറെ ആശങ്കാജനകമായ കാര്യം മൊബൈല്‍ ഫോണുകള്‍ തങ്ങളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് 68 ശതമാനം വിദ്യാര്‍ത്ഥികള്‍ കരുതുന്നു എന്നതാണ്. ഇത് അറിയാമായിരുന്നിട്ടും പഠന സമയത്ത് ഫോണ്‍ പരിശോധിക്കാറുണ്ട് എന്ന് 40 ശതമാനം വിദ്യാര്‍ത്ഥികള്‍ സമ്മതിക്കുന്നു. ഫോണ്‍ പരിശോധിക്കുന്നത് അത്ര അപകടകാരിയായ ഒരു കാര്യമല്ലെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍, ഒരിക്കല്‍ ഫോണ്‍ പരിശോധിച്ചതിന് ശേഷം അതിന് മുന്‍പ് ചെയ്തിരുന്ന കാര്യത്തിലേക്ക് ശ്രദ്ധ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാന്‍ 20 മിനിറ്റോളം സമയമെടുക്കും എന്നാണ് നേരത്തെ

    നിലമ്പൂര്‍ തെരെഞ്ഞെടുപ്പിൽ ആര്യാടന്‍ ഷൗക്കത്തിന് വിജയം നേടാന്‍ കഴിഞ്ഞതെന്നും പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ - കെയര്‍ടേക്കര്‍ സര്‍ക്കാരാണ് ഇപ്പോള്‍ പ്രവത്തിക്കുന്നതെന്നും ഇതൊരു സെമിഫൈനല്‍ വിജയമാണെന്നും ഫൈനലിലും യുഡിഎഫ് വിജയം നേടുമെന്നും എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് യുഡിഎഫ് വിജയം നേടിയതെന്നും ഇത് ഇടതുസര്‍ക്കാരിനെതിരേയുള്ള ശക്തമായ വിധിയെഴുത്താണെന്നുമായിരുന്നു എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉയര്‍ത്തിയ കാര്യങ്ങളുണ്ട്. അതില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ് നിന്നതെന്നും

    മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

    ഡാറ്റാ ചോര്‍ച്ച, അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം : ഉടനടി പാസ്‌വേഡുകൾ മാറ്റി സുരക്ഷാ ഉറപ്പുവരുത്തുക - ഇക്കാര്യത്തില്‍ കമ്പനി മാനേജ്‌മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. തങ്ങളെ വിശ്വസിച്ചേല്‍പ്പിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ അവര്‍ ഒരുക്കേണ്ടതുണ്ട്. അഥവാ ഈ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഡാറ്റകള്‍ ചോര്‍ത്തപ്പെട്ടാല്‍ അതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുകയും വേണം. സുരക്ഷിതമായ ഓണ്‍ലൈന്‍ രീതികള്‍ സ്വീകരിക്കുന്നതിനു പുറമെ ഫിഷിംഗ് ശ്രമങ്ങള്‍ തിരിച്ചറിയുക, സോഫ്റ്റ് വെയറും സിസ്റ്റങ്ങളും പതിവായി അപ്‌ഡേറ്റ് ചെയ്യുക, പാസ്സ്‌വേര്‍ഡുകള്‍ മാറ്റുക തുടങ്ങിയവയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. ഇക്കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബോധവാന്മാരല്ല. ഡാറ്റകള്‍ ചോര്‍ന്ന വിവരം അറിയാത്തവരാകും ഇവരില്‍ നല്ലൊരു പങ്കും. ഈ സാഹചര്യത്തില്‍ ചോര്‍ച്ച സംബന്ധിച്ച വിവരം കമ്പനി ഉടമകള്‍ക്ക് പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കളെ ഉണര്‍ത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാവുന്നതാണ്. പുറമെ ഐ ടി സിസ്റ്റങ്ങളുടെ ഓഡിറ്റിംഗ് പതിവാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്താല്‍ ചോര്‍ച്ചകളെ സൂചിപ്പിക്കുന്ന അപ്രതീക്ഷിതമോ, സംശയാസ്പദമോ ആയ പാറ്റേണുകള്‍ കണ്ടെത്താനും സാധിക്കും.

    ഇറാൻ - ഇസ്രയേൽ യുദ്ധത്തിൽ നേരിട്ടു പങ്കുചേർന്ന് അമേരിക്ക - ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.

    ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ് - ഇറാന്റെ ആണവ പദ്ധതിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ആശങ്ക അറിയിച്ചു. 'ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നേടരുത്. ഇറാന്‍ അവരുടെ ആണവ പദ്ധതികള്‍ സമാധാനപരമാണെന്ന് തെളിയിക്കണം. യുദ്ധം അവസാനിപ്പിക്കാനും വലിയ നാശങ്ങള്‍ തടയാനും ഇപ്പോഴും അവസരമുണ്ടെന്ന് വിശ്വസിക്കുന്നു.' എന്നും മസൂദ് പെസഷ്‌കിയാനോട് മക്രോണ്‍ വ്യക്തമാക്കി. സമാധാനം സ്ഥാപിക്കാന്‍ ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്നും മക്രോണ്‍

    നാടന്‍ ബോംബ് എറിഞ്ഞു പൊട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു - ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായി നല്‍കിയതായിരുന്നു ബോംബ്. കേക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടന്‍ബോംബ് ദീപക്കിന് പിറന്നാള്‍ സമ്മാനമായി നല്‍കി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നില്‍വെച്ചു തന്നെ ബോംബ് എറിഞ്ഞു പൊട്ടിച്ചെങ്കിലും അപായമൊന്നുമുണ്ടായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ദീപക്കും

    ഏക മകന്റെ ഭൗതികശരീരം അവസാനമായി അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്ക - പിന്നീട് കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കു ശേഷം തടങ്കലിലാണിപ്പോള്‍. താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്.

    ഏക മകന്റെ ഭൗതികശരീരം അവസാനമായി അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്ക - പിന്നീട് കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കു ശേഷം തടങ്കലിലാണിപ്പോള്‍. താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്.

    ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി - എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

    ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു - വിശാഖപട്ടണത്തെ ചടങ്ങില്‍ മൂന്നു ലക്ഷത്തിലേറെപേര്‍ പങ്കെടുത്തു. രാവിലെ ആറര മുതല്‍ 7.45 വരെയാണ് ചടങ്ങ്. ചടങ്ങിലൂടെ ഗിന്നസ് റെക്കോര്‍ഡ് നേടാനും ആന്ധ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി നഗരത്തിലുടനീളം സംസ്ഥാന സര്‍ക്കാര്‍ 11 ഇടങ്ങളില്‍ യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. പുലര്‍ച്ചെ 5 മുതല്‍ പരിപാടികള്‍ തുടങ്ങും. 20,000ത്തിലേറെ പേര്‍ പരി

    തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി - 15 ഗ്രാം തൂക്കമുള്ള കിരീടമാണ് കാണാതായത്. സംഭവത്തിൽ കൊച്ചിൻ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസർ ചുമതല ഏറ്റെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിരീടം കാണാനില്ല എന്ന് വ്യക്തമായത്.

    വന്ദേഭാരതില്‍ മാത്രം പിഴയിനത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ഈടാക്കിയത് ഏകദേശം 15 ലക്ഷം രൂപ - വന്ദേ ഭാരതില്‍ വിളമ്പുന്ന ഭക്ഷണം വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതെന്നും വിവരാവകാശ ലേഖകള്‍ വ്യക്തമാക്കുന്നു. റെയില്‍ മദദ് ആപ്പില്‍ മാത്രം 2024 ജൂലൈ മുതല്‍ 2025 ഏപ്രില്‍ വരെ ദക്ഷിണ റെയില്‍വേക്കു കീഴിലുള്ള 6 വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച് 319 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും രേഖകള്‍ തെളിയിക്കുന്നു. ഭക്ഷണം മാത്രമല്ല പാത്രങ്ങള്‍ വരെ വൃത്തി ഹീനമാണ്. കൊച്ചിയിലെ ബേസ് കിച്ചന്‍ പരിശോധിച്ച റെയില്‍വേ ഉദ്യോഗസ്ഥ സംഘവും ഗുരുതരമായ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൃത്തിയുള്ള പാത്രങ്ങളിലല്ല ഭക്ഷണം പാചകം ചെയ്തിരുന്നത്.

    ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും - കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്.ഒരാഴ്ച കൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ആണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുടിശ്ശികയില്‍ ഒരു ഗഡു കൂടിയാണ് ഇനി ശേഷിക്കുന്നത്.

    പി.ഡി.തോമസ് നിര്യാതനായി - കൊച്ചുകിഴക്കേതിൽ കുഞ്ഞമ്മ തോമസ്. മക്കൾ: പാസ്റ്റർ അലക്സാണ്ടർ തോമസ് (ഐപിസി പ്രെയർ സെൻ്റർ, തിരുവല്ല), പാസ്റ്റർ അനിയൻകുഞ്ഞ് (ഡൽഹി), അന്നമ്മ തോമസ്, ബിനു തോമസ്, അനിത തോമസ്. മരുമക്കൾ: സൂസൻ പി.ജോൺ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), റീജാ ജോയി, ഗീവർഗീസ് ജോൺ (റിട്ട. ബിഎസ്എഫ്), ബീനാ ജോർജ് (ഏഴംകുളം