Two Mysterious Deaths Reported in Parked Vehicles Across Delhi

Delhi, June 10: In two unrelated incidents that unfolded hours apart on Monday, police discovered the bodies of two men inside stationary vehicles in separate areas of the capital.

The first discovery occurred early morning at a bus stand in Northeast Delhi’s Nand Nagri, where a foul odor led authorities to a locked tourist bus. Inside, they found the body of a 32-year-old man, later identified as Shiva. He was lying face down in the stairwell near the front door, with what appeared to be a head injury.

Police suspect an accidental fall as the bus was locked from inside, though further clarity is expected following a post-mortem examination at Guru Teg Bahadur Hospital. Legal proceedings under Section 194 of the Bharatiya Nagarik Suraksha Sanhita (BNSS) are currently underway.

Later the same day, around 12 hours after the first incident, police in West Delhi’s Vikaspuri responded to another distress call about a foul smell from a parked car near PVR Cinema. On arrival, they found the body of Rakesh Kumar, 55, a resident of Chaukhandi, inside the vehicle.

“No external injuries were observed,” said DCP (West) Vichitra Veer. “The cause of death will be confirmed post-mortem. Inquest proceedings have begun, and the family has been informed.”

Investigations are ongoing in both cases.

RELATED STORIES

  • ദൈവ വചനം അഭ്യസിപ്പിക്കുവാൻ ഇതാ ഒരു സുവർണ്ണാവസരം - EBENEZER INSTITUTE OF BIBLICAL STUDIES ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ, ഓഫ് ലൈൻ ബൈബിൾ ക്ലാസുകൾ 2025 ജൂലൈ 17 മുതൽ ആരംഭിക്കുന്നു. C.Th, Dip.Th , B.Th, M.Div എന്ന കോഴ്‌സുകളിലേക്ക് പ്രവേശനമുണ്ട് . ദൈവ വേലക്ക് വിളിയും സമർപ്പണവും ഉള്ളവർക്ക് അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്ന ആണ്

    സംസ്ഥാനത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്- എ) വ്യാപിക്കുന്നു - ഈ വര്‍ഷം രോഗം പിടിപെട്ട അയ്യായിരത്തിലേറെപ്പേരില്‍ 35 പേര്‍ മരിച്ചു. ഹെപ്പറ്റൈറ്റിസ്- എ ബാധിച്ചുള്ള മരണം അത്യപൂര്‍വമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുമ്പോഴും മരണസംഖ്യ ഉയരുന്നത് ആരോഗ്യ മേഖലയില്‍ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞവര്‍ഷം 7,967 പേര്‍ക്ക് രോഗം പിടിപെട്ടു. 89 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ മരണസംഖ്യ രണ്ടുമുതല്‍ 15 വരെ മാത്രമായിരുന്നു. മലിനജലം, വൃത്തിഹീനമായ ഭക്ഷണം തുടങ്ങിയവയാണ് രോഗവ്യാപനം കൂട്ടിയത്. ഡോക്ടര്‍മാരില്‍ പലരും വാക്സിനേഷന് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഒരുതവണ വാക്സിനെടുത്താല്‍ ഒരുവര്‍ഷത്തോളം പ്രതിരോധമുണ്ടാകും. ഇതുവഴി രോഗവ്യാപനം തടയാനാകും.

    ഖത്തറിൽ താൽക്കാലികമായി അടച്ചിട്ട വ്യോമപാത ഖത്തർ വീണ്ടും തുറന്നു - ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെയാണ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയത്. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചത്. അഞ്ച് മണിക്കൂറിലേറെ സര്‍വീസ് മുടങ്ങിയതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും വിമാനസര്‍വീസുകളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും. യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

    തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ രണ്ട് മാസത്തിലേറെയായി സൂക്ഷിച്ച മൃതദേഹം ജീര്‍ണിച്ച നിലയില്‍ - രണ്ട് മാസം നീണ്ട പൊലീസ് അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. ഇവര്‍ 22ന് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം ജീര്‍ണിച്ചതായി കണ്ടെത്തിയത്. മോര്‍ച്ചറി ജീവനക്കാര്‍ നല്‍കിയ പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയത്. സംഭവത്തില്‍ കൊട്ടിയം വാര്‍ഡ് അംഗം സാജന്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. എന്നാല്‍ ആശുപത്രി മോര്‍ച്ചറി കോള്‍ഡ് സ്റ്റോറേജ് ആണെന്നും രണ്ടാഴ്ചയിലധികം മൃതദേഹം ജീര്‍ണിക്കാതെ ഇരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹം ജീര്‍ണിച്ചു തുടങ്ങുന്നതിന് മുന്‍പ് ഏറ്റെടുക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ സംസ്‌കരിക്കാറുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

    ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ - എല്ലാവർക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിർത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിർത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. വർഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന യുദ്ധമായിരുന്നു ഇത്. ഈയുദ്ധം പശ്ചിമേഷ്യയെ മുഴുവൻ നശിപ്പിക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല. ഇസ്രയേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ. പശ്ചിമേഷ്യയെ ദൈവം അനുഗ്രഹിക്കട്ടെ. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ, ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ”, ട്രംപ് സാമൂഹികമാധ്യമത്തില്‍

    ഗാനരചയിതാവും ബ്രദറൺ സഭകളുടെ പ്രമുഖ സീനിയർ സുവിശേഷകനും വേദാദ്ധ്യാപകനുമായ ഇവാ. ജോർജ് പീറ്റർ ചിറ്റൂർ (84) നിര്യാതനായി - ക്രൈസ്തവ സാഹിത്യ അക്കാദമി, ബൈബിൾ സാഹിത്യ പ്രവർത്തകസമിതി തുടങ്ങി നിരവധി സംഘടനകളുടെ അവാർഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സുവിശേഷ ധ്വനി മാസികയുടെ എഡിറ്റോറിയൽ ബോർഡംഗവും മലബാർ മെസഞ്ചറിന്റെ ചീഫ് എഡിറ്ററുമായി പ്രവർത്തിച്ചു. സുൽത്താൻബത്തേരി, അട്ടപ്പാടി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ (പാലക്കാട്) എന്നീ സ്ഥലങ്ങളിൽ സഭകൾ സ്ഥാപിച്ചു. പരേതനായ സുവിശേഷകൻ ടി.ടി. വർഗീസിന്റെ മകൾ പരേതയായ റോസമ്മയാണ് ഭാര്യ. മക്കൾ: സുവി.സജി (ചിറ്റൂർ), ബിജു (അബുദാബി). മരുമക്കൾ: മിനി, ഷേർളി.

    പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ അയച്ചുകൊടുത്ത പ്രതി പിടിയിൽ - തുടർന്ന് തിരുവനന്തപുരം പൂജപ്പുരയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളുടെ ഫോട്ടോ എടുത്ത് സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഡ്യൂട്ടിയിലുള്ള എസ് സി പി ഓയുടെ വാട്‌സാപ്പ് നമ്പരിൽ അയച്ച് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. ശേഷം വിശദമായി പ്രതിയെ ചോദ്യം ചെയ്യുകയും ഇന്നലെ ഉച്ചക്ക് 2.15 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോണും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതിയിൽ രേഖപ്പെടുത്തി. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട പോലീസ് ഇൻസ്പെക്‌ടറുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ എസ് എച്ച് ഓ ബി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ കെ ആർ രാജേഷ് കുമാർ, സി പി ഓമാരായ

    അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; നാളെ നാട്ടിലെത്തിക്കും - അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ

    ഇറാനിലെ 6 വിമാനത്താവളങ്ങളില്‍ ആക്രമണം; 15 യുദ്ധവിമാനം തകര്‍ത്തതായി ഇസ്രയേല്‍ - രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇന്റലിജൻസ് നിർദ്ദേശങ്ങളോടെ പതിനഞ്ചിലധികകം വ്യോമസേന പോർവിമാനങ്ങള്‍ ആക്രമിച്ചു.’ എക്സ് പോസ്റ്റില്‍ ഐഡിഎഫ് പറഞ്ഞു. ഇറാനിയൻ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങള്‍ ശക്തമാക്കുകയാണെന്നും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമമേധാവിത്വം നിലനിർത്താനും ലക്ഷ്യമിടുന്നതായും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇറാനിയൻ സൈനിക കേന്ദ്ര കമാൻഡ് വക്താവ് ‘ചൂതാട്ടക്കാരൻ’ എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദ്ദേഹമായിരിക്കാം, എന്നാല്‍ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നല്‍കി. ‘ചൂതാട്ടക്കാരനായ മിസ്റ്റർ ട്രംപ്, ഈ യുദ്ധം നിങ്ങള്‍ തുടങ്ങിയേക്കാം, എന്നാല്‍ ഞങ്ങള്‍ക്കായിരിക്കും ഇത് അവസാനിപ്പിക്കാൻ കഴിയുക.’ ‘എക്സി’ല്‍ അദ്ദേഹം പറഞ്ഞു.

    വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ ഒരു പരാമര്‍ശം പ്രഥമാധ്യാപകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി - മന്ത്രിയുടെ പ്രസ്താവന അശ്രദ്ധാപൂര്‍വമായതും അധ്യാപകരുടെ ജോലി മാന്യതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവിച്ചു. ജോലിചെയ്ത് സമര്‍പ്പിതമായി ശമ്പളം നേടുന്ന അധ്യാപകര്‍ക്ക് തന്റെ ശമ്പളം എന്തിന് ഉപയോഗിക്കാമെന്ന് മനസ്സിലാക്കാനാവശ്യമായ ബോധമുണ്ടെന്നും, അതിന് ഒരു മന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നും സംഘടന പ്രതികരിച്ചു. അധ്യാപകരുടെ നിരവധി അധിക ചുമതലകളും ബുദ്ധിമുട്ടുകളും മുന്നോട്ട് വച്ച്, ഈ നിലപാട് മാന്യമായതല്ലെന്നായിരുന്നു പൊതുവായ അഭിപ്രായം. ഉച്ചഭക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ മെനു പ്രഥമാധ്യാപകര്‍ക്ക് അധികമായ ഭാരം സൃഷ്ടിക്കുമെന്ന് അവർ പറയുന്നു. വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് മെച്ചപ്പെട്ടതെങ്കിലും, ഇതിന്റെ ഒരുക്കവും നിയന്ത്രണവും മുഴുവന്‍ സ്കൂളിലെ

    പോത്തിന്റെ കയറില്‍ കാല്‍ കുടുങ്ങിയ യുവാവിനെ പോത്ത് തിരക്കേറിയ റോഡിലൂടെ വലിച്ചിഴച്ചു - സഹായിക്കൊപ്പം കാരാളിമുക്കിനു സമീപത്തെ വീട്ടില്‍ പശുവിനെ വാങ്ങാന്‍ എത്തിയതായിരുന്നു സുനില്‍. ഇതിനിടെ സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പോത്തിനെ സുനില്‍ പ്രത്യേക ശബ്ദമുണ്ടാക്കി വിളിച്ചു. ശബ്ദം കേട്ട് വിരണ്ട പോത്ത് കുറ്റിയില്‍ നിന്നും കയര്‍ വേര്‍പെട്ട് ഓടിയെത്തുകയും പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കാലില്‍ കുരുങ്ങി. മറിഞ്ഞു

    ഫോണ്‍ ഉപയോഗത്തിന്റെ സ്വഭാവം മാറ്റിയില്ലെങ്കില്‍, 25 വര്‍ഷക്കാലമായിരിക്കും പാഴാക്കുന്നത് - വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും, രാവിലെ ഉണര്‍ന്നാല്‍ ആദ്യം പരിശോധിക്കുന്നതും, കിടന്നുറങ്ങുന്നതിന് മുന്‍പായി അവസാനം പരിശോധിക്കുന്നതും അവരുടെ മൊബൈല്‍ ഫോണുകളാണെന്നും പഠനത്തില്‍ വ്യക്തമായി. എന്നാല്‍, ഏറെ ആശങ്കാജനകമായ കാര്യം മൊബൈല്‍ ഫോണുകള്‍ തങ്ങളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് 68 ശതമാനം വിദ്യാര്‍ത്ഥികള്‍ കരുതുന്നു എന്നതാണ്. ഇത് അറിയാമായിരുന്നിട്ടും പഠന സമയത്ത് ഫോണ്‍ പരിശോധിക്കാറുണ്ട് എന്ന് 40 ശതമാനം വിദ്യാര്‍ത്ഥികള്‍ സമ്മതിക്കുന്നു. ഫോണ്‍ പരിശോധിക്കുന്നത് അത്ര അപകടകാരിയായ ഒരു കാര്യമല്ലെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍, ഒരിക്കല്‍ ഫോണ്‍ പരിശോധിച്ചതിന് ശേഷം അതിന് മുന്‍പ് ചെയ്തിരുന്ന കാര്യത്തിലേക്ക് ശ്രദ്ധ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാന്‍ 20 മിനിറ്റോളം സമയമെടുക്കും എന്നാണ് നേരത്തെ

    നിലമ്പൂര്‍ തെരെഞ്ഞെടുപ്പിൽ ആര്യാടന്‍ ഷൗക്കത്തിന് വിജയം നേടാന്‍ കഴിഞ്ഞതെന്നും പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ - കെയര്‍ടേക്കര്‍ സര്‍ക്കാരാണ് ഇപ്പോള്‍ പ്രവത്തിക്കുന്നതെന്നും ഇതൊരു സെമിഫൈനല്‍ വിജയമാണെന്നും ഫൈനലിലും യുഡിഎഫ് വിജയം നേടുമെന്നും എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് യുഡിഎഫ് വിജയം നേടിയതെന്നും ഇത് ഇടതുസര്‍ക്കാരിനെതിരേയുള്ള ശക്തമായ വിധിയെഴുത്താണെന്നുമായിരുന്നു എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉയര്‍ത്തിയ കാര്യങ്ങളുണ്ട്. അതില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ് നിന്നതെന്നും

    മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

    ഡാറ്റാ ചോര്‍ച്ച, അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം : ഉടനടി പാസ്‌വേഡുകൾ മാറ്റി സുരക്ഷാ ഉറപ്പുവരുത്തുക - ഇക്കാര്യത്തില്‍ കമ്പനി മാനേജ്‌മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. തങ്ങളെ വിശ്വസിച്ചേല്‍പ്പിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ അവര്‍ ഒരുക്കേണ്ടതുണ്ട്. അഥവാ ഈ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഡാറ്റകള്‍ ചോര്‍ത്തപ്പെട്ടാല്‍ അതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുകയും വേണം. സുരക്ഷിതമായ ഓണ്‍ലൈന്‍ രീതികള്‍ സ്വീകരിക്കുന്നതിനു പുറമെ ഫിഷിംഗ് ശ്രമങ്ങള്‍ തിരിച്ചറിയുക, സോഫ്റ്റ് വെയറും സിസ്റ്റങ്ങളും പതിവായി അപ്‌ഡേറ്റ് ചെയ്യുക, പാസ്സ്‌വേര്‍ഡുകള്‍ മാറ്റുക തുടങ്ങിയവയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. ഇക്കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബോധവാന്മാരല്ല. ഡാറ്റകള്‍ ചോര്‍ന്ന വിവരം അറിയാത്തവരാകും ഇവരില്‍ നല്ലൊരു പങ്കും. ഈ സാഹചര്യത്തില്‍ ചോര്‍ച്ച സംബന്ധിച്ച വിവരം കമ്പനി ഉടമകള്‍ക്ക് പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കളെ ഉണര്‍ത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാവുന്നതാണ്. പുറമെ ഐ ടി സിസ്റ്റങ്ങളുടെ ഓഡിറ്റിംഗ് പതിവാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്താല്‍ ചോര്‍ച്ചകളെ സൂചിപ്പിക്കുന്ന അപ്രതീക്ഷിതമോ, സംശയാസ്പദമോ ആയ പാറ്റേണുകള്‍ കണ്ടെത്താനും സാധിക്കും.

    ഇറാൻ - ഇസ്രയേൽ യുദ്ധത്തിൽ നേരിട്ടു പങ്കുചേർന്ന് അമേരിക്ക - ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.

    ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ് - ഇറാന്റെ ആണവ പദ്ധതിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ആശങ്ക അറിയിച്ചു. 'ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നേടരുത്. ഇറാന്‍ അവരുടെ ആണവ പദ്ധതികള്‍ സമാധാനപരമാണെന്ന് തെളിയിക്കണം. യുദ്ധം അവസാനിപ്പിക്കാനും വലിയ നാശങ്ങള്‍ തടയാനും ഇപ്പോഴും അവസരമുണ്ടെന്ന് വിശ്വസിക്കുന്നു.' എന്നും മസൂദ് പെസഷ്‌കിയാനോട് മക്രോണ്‍ വ്യക്തമാക്കി. സമാധാനം സ്ഥാപിക്കാന്‍ ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്നും മക്രോണ്‍

    നാടന്‍ ബോംബ് എറിഞ്ഞു പൊട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു - ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായി നല്‍കിയതായിരുന്നു ബോംബ്. കേക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടന്‍ബോംബ് ദീപക്കിന് പിറന്നാള്‍ സമ്മാനമായി നല്‍കി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നില്‍വെച്ചു തന്നെ ബോംബ് എറിഞ്ഞു പൊട്ടിച്ചെങ്കിലും അപായമൊന്നുമുണ്ടായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ദീപക്കും

    ഏക മകന്റെ ഭൗതികശരീരം അവസാനമായി അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്ക - പിന്നീട് കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കു ശേഷം തടങ്കലിലാണിപ്പോള്‍. താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്.

    ഏക മകന്റെ ഭൗതികശരീരം അവസാനമായി അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്ക - പിന്നീട് കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കു ശേഷം തടങ്കലിലാണിപ്പോള്‍. താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്.